pachai maamalai pol mene

Showing posts with label srimad bhagavatam. Show all posts
Showing posts with label srimad bhagavatam. Show all posts

Monday, August 17, 2026

Even if any small and apparently worthless thing is offered to me by my devotees with full love it would be accepted by me

 



अण्वप्युपाहृतं भक्तैः प्रेम्णा भूर्येव मे भवेत् ।
भूर्यप्यभक्तोपहृतं न मे तोषाय कल्पते ॥
श्रीमद्भागवते १०।८१।३
aṇvapyupāhṛtaṃ bhaktaiḥ premṇā bhūryeva me bhavet ।
bhūryapyabhaktopahṛtaṃ na me toṣāya kalpate ॥
śrīmadbhāgavate 10।81।3
This is from the Dashamaskandham of Srimad Bhagabatham
Bhagavan Krishna, the Supreme one tells his friend Sudhama
Even if any small and apparently worthless thing is offered to me by my devotees with full love, even if the thing offered is merely the size of a tiny atom, it would be accepted by me as a huge and valuable offer of love.
On the other hand, any flashy, huge and highly-prized thing is offered to me by a person who lacks devotion, by a person who has not affection for me, that offer would never add in any way to my happiness.
What the Lord really adores is company of the devotee whose heart is overflowing with love for Krishna.
प्रेम्णा with deep love, abiding affection भक्तैः by the devotees अणु of very little quantity, of the size of a small speck..अपि even उपाहृतं offered मे to me भूरि as of huge dimension, huge quantity एव भवेत् indeed becomeअभक्तोपाहृतं when offered by non-devotee भूरि of large quantity, of huge value अपि even मे for me तोषाय for happiness न कल्पते does not become a provider, does not become favourable

അണ്വപ്യുപാഹൃതം ഭക്തൈഃ പ്രേംണാ ഭൂര്യേവ മേ ഭവേത് । ഭൂര്യപ്യഭക്തോപഹൃതം ന മേ തോഷായ കല്പതേ ॥ ശ്രീമദ്ഭാഗവതേ ൧൦।൮൧।൩

ഇത് ശ്രീമദ്‌ ഭാഗവതം ദശമസ്കന്ധത്തില്‍ നിന്നാണ്
പരമാത്മാവായ ഭഗവാന്‍ കൃഷ്ണന്‍ തന്‍റെ ചങ്ങാതിയായ സുദാമാവിനോട്‌ പറയുകയാണ്‌.

എന്നോട് മനസ്സില്‍ കരുതുന്ന ഭക്തിയും പ്രേമവും നിറച്ചു ഒരുവന്‍ എനിക്ക് സമര്‍പ്പിക്കുന്ന ഉപഹാരം അത് എത്ര ചെറുതും പ്രാധാന്യം ഒന്നും ഇല്ലാത്തതും ഒരു അണുവിന്‍റെ പരിമാണം മാത്രം ഉള്ളതാണെങ്കില്‍ പോലും അത്തരം സമ്മാനങ്ങള്‍ എനിക്ക് നല്‍കുന്ന ആനന്ദം അളവറ്റതായിരിക്കും
അതെ സമയം എന്നോട് ഭക്തിയും ശ്രദ്ധയും ഇല്ലാത്ത ആള്‍ എത്ര തിളക്കമുള്ളതും, വിലപിടിപ്പുള്ളതും വലുതും ആയ ഉപഹാരം സമര്‍പ്പിച്ചാലും അത് ഒരിക്കലും എന്‍റെ പ്രീതിയെ വര്‍ദ്ധിപ്പിക്കുകയില്ല.

ഭഗവാന് വേണ്ടത് ഭക്തനെയും അവന്‍റെ പ്രേമം നിറഞ്ഞ മനസ്സിനേയും മാത്രമാണ്. അല്ലെ ?

Wednesday, July 15, 2026

Everything has its existence only in Truth



सत्येन धार्यते पृथ्वी सत्येन तपते रविः।
सत्येन वाति वायुश्च सर्वं सत्ये प्रतिष्ठितम्॥
चाणक्य॥
satyena dhāryate pṛthvī satyena tapate raviḥ|
satyena vāti vāyuśca sarvaṁ satye pratiṣṭhitam||
cāṇakya||
This earth is held in its right place by truth
The Sun is burning and supplying heat following trtuth
The air is moving around and keeping all alive just bound by truth
Everything has its existence only in Truth
Truth he has its dictionary meaning too ..
Just describing things without distortion or falsification and as they are seen understood..
But the word truth goes far too beyond that
The God himself, Krishna Himself was praised as truth..
सत्यव्रतं सत्यपरं त्रिसत्यं सत्यस्ययोनिं निहतं च सत्ये सत्यस्य सत्यमृतं सत्यनेत्रं, सत्यात्मकं त्वाँ शरणं प्रपन्नः satyavratam satyaparam trisatyam satyasya yonim nihatam cha satye satyasya satyam rta satya netram satyaaatmakam tvaam sharanam prapannaH..
This was how He was welcomed to the earth as He was born to Devaki in Kamsa's prison
Only in an environment of truth, we can have some hope..
We have seen nature and her constituents working as per certain laws.. and the behaviour is repeated precisely, predictably and consistently too.. This is the base for truth.. If nature behaves in a chaotic and unpredictable manner, the whole earth and other systems would not have existed..
In the field of ethics, we believe that if we deviate from the path of truthfulness we are warned that very adverse consequences will follow..
A Harishchandra who could stoically face any tribulations to uphold truth is our role model.
Dharmaptutra, was called so because he was truthful.. and we know when he deviated from the path of truth even slightly his wealth of accumulated fame and virtue dwindled.

Wednesday, June 03, 2026

kṛṣṇāya vāsudevāya haraye paramātmane| praṇatakleśanāśāya govindāya namo namaḥ||



संसारसागरे मग्नं दीनं मां करुणानिधे
कर्मग्राहगृहीताङ्गं मामुद्धर भवार्णवात्||
भवे भवे यथा भक्तिः पादयोस्तव जायते।
तथा कुरुष्व देवश नाथस्त्वं नो यतः प्रभो॥
नामसङ्कीर्तनं यस्य सर्वपाप प्रणाशनम्
प्रणामो दुःख शमनं तं नमामि हरिं परम्॥
कृष्णाय वासुदेवाय हरये परमात्मने।
प्रणतक्लेशनाशाय गोविन्दाय नमो नमः॥
देव देव जगन्नाथ पुण्यश्रवणकीर्तन।
यदूत्तमोत्तम श्लोक नारायण नमोऽस्तु ते॥
श्रीमद् भागवते

saṁsārasāgare magnaṁ dīnaṁ māṁ karuṇānidhe
karmagrāhagṛhītāṅgaṁ māmuddhara bhavārṇavāt||
bhave bahave yathā bhaktiḥ pādayostava jāyate|
tathā kuruṣva devaeśa nāthastvaṁ no yataḥ prabho||
nāmasañkiirtanaṁ yasya sarvapāpa praṇāśanam
praṇāmo duḥkha śamanaṁ taṁ namāmi hariṁ param||
kṛṣṇāya vāsudevāya haraye paramātmane|
praṇatakleśanāśāya govindāya namo namaḥ||
deva deva jagannātha puṇyaśravaṇakīrtana|
yadūttamottama śloka nārāyaṇa namo'stu te||
śrīmad bhāgavate

Oh my Master Krishna, you are the reservoir and treasurehous of compassion. I am drowning in the quagmire of worldly worries and sins and the crocodile in the shape of Karma or the force of past deeds has sunk its sharp teeth on my feet and is dragging me down at great speed. May you be pleased to lift me and save me from this ocean of worldy woes.

Oh my Master Krishna, I am humbly making this request to you surrendering myself at your lotus feet, please do things, please arrange things in such a way that I would have unflinching devotion to you in every slice of time, every birth I take

I am paying my respects to Hari, the Krishna and falling at his feet, When the name of Krishna the Hari is sung and praised, all my sins are removed. When I fall at His feet in utter supplication all my sorrows are removed.

Pranams again and again to Krishna, the son of Vasudeva, the remover of all sins Hari, the supreme sould paramatma, the one who removes all the difficulties of persons who approach Him in humility for protection, who is the protector of the cows Govinds, the master who lifted the Govardhana mountain

Oh Lord Jagannatha, the master of the Universe, The recital of your glorious stories and listening to such recitals would relief and grace to all. You are the best among the great heroes of the Yadu clan. You are the one who is praised with greatest respect by all lore and literature. Pranams to you again and again, my Master Krishna, the Narayana.

സംസാരസാഗരേ മഗ്നം ദീനം മാം കരുണാനിധേ
കര്‍മ്മഗ്രാഹഗൃഹീതാങ്ഗം മാമുദ്ധര ഭവാര്‍ണവാത്||
ഭവേ ഭവേ യഥാ ഭക്തിഃ പാദയോസ്തവ ജായതേ।
തഥാ കുരുഷ്വ ദേവശ നാഥസ്ത്വം നോ യതഃ പ്രഭോ॥
നാമസങ്കീര്‍ത്തനം യസ്യ സര്‍വപാപ പ്രണാശനം
പ്രണാമോ ദുഃഖ ശമനം തം നമാമി ഹരിം പരം॥
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ।
പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ॥
ദേവ ദേവ ജഗന്നാഥ പുണ്യശ്രവണകീര്‍ത്തന।
യദൂത്തമോത്തമ ശ്ലോക നാരായണ നമോഽസ്തു തേ॥
ശ്രീമദ് ഭാഗവതേ

കൃഷ്ണാ അവിടുന്ന് കാരുണ്യത്തിന്‍റെ നിധികുംഭമാണ്, കരുണയുടെ വറ്റാത്ത ഉറവിടമാണ്. സംസാരം എന്ന കടലില്‍ കഷ്ടപ്പാടുകളും വേവലാതികളും ഒരുക്കുന്ന ചുഴിയില്‍ ഞാന്‍ മുങ്ങിത്താഴുകയാണ്. കര്‍മ്മം എന്ന വന്‍ മുതല എന്‍റെ കാലുകളില്‍ മൂര്‍ച്ചയേറിയ പല്ലുകള്‍ അമര്‍ത്തി എന്നെ ശക്തിയോടെ താഴേയ്ക്ക് വലിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ ഈ ഗര്‍ത്തത്തില്‍ നിന്നും വലിച്ചുകയറ്റി രക്ഷിക്കുവാന്‍ അവിടുത്തെ തിരുവുള്ളം ഉണ്ടാവണേ

കൃഷ്ണാ അവിടുത്തെ തൃപ്പാദങ്ങളില്‍ ശരണം പ്രാപ്രിച്ചു അവിടുത്തോട്‌ കേണപേക്ഷിക്കുകയാണ്. എവിടെയെല്ലാം എത്ര പ്രാവശ്യമെല്ലാം ഞാന്‍ ജന്മം എടുക്കുകയാണെങ്കിലും അപ്പോഴെല്ലാം ആ ജന്മങ്ങളില്‍ എല്ലാം അവിടുത്തെ തൃപ്പാദങ്ങളില്‍ എന്നും ഭക്തി ഉണ്ടായിരിക്കാന്‍ അവിടുന്ന് അനുഗ്രഹിക്കേണമേ

ഞാന്‍ ഹരിയായ കൃഷ്ണനെ പ്രണമിക്കുന്നു. ആ ദിവ്യനാമം ഉച്ചരിക്കുമ്പോള്‍, ആ നാമം പാടി പുകഴ്തുമ്പോള്‍ നമ്മുടെ പാപം എല്ലാം നശിക്കുന്നു. ആ കാലിണകളില്‍ പ്രണമിക്കുമ്പോള്‍ നമ്മുടെ ദുഃഖങ്ങള്‍ എല്ലാം തീരുന്നു.

കൃഷ്ണന് വീണ്ടും വീണ്ടും പ്രണാമം.. വസുദേവന്‍റെ ഒമാനമാകനായ കൃഷന് പ്രണാമം. പാപമെല്ലാം നീക്കുന്ന ഹരിക്ക് പ്രണാമം. പരമാത്മാവിന് പ്രണാമം. ജീവിതത്തില്‍ നല്ല മാര്‍ഗ്ഗം കണ്ടെത്താന്‍ വേണ്ടി തങ്ങളുടെ ക്ലേശങ്ങളെല്ലാം പേറിക്കൊണ്ടു അവിടുത്തെ കാലിണയെ ശരണം പ്രാപിക്കുന്നവര്‍ക്ക് എല്ലാ അല്ലലുകളും അകറ്റി അനുഗ്രഹം ചൊരിയുന്ന ഭഗവാന് പ്രണാമം. ഗോക്കളുടെ നാഥനായ, ഗോവര്‍ദ്ധനം ഉയര്‍ത്തി ഗോകുലം രക്ഷിച്ച ഗോവിന്ദന് പ്രണാമം.

കൃഷ്ണ, ജഗന്നാഥ, പ്രപഞ്ചത്തിന്‍റെ ഉടയോനെ, അവിടുത്തെ മഹത്തായ ചരിതങ്ങള്‍ പാടുന്നവര്‍ക്കും അവ കേള്‍ക്കുന്നവര്‍ക്കും നന്മയും സമൃദ്ധിയും സമാധാനവും കൈവരുന്നു. മഹത്തുക്കള്‍ നിറഞ്ഞ യദുകുലത്തിലെ ഏറ്റവും ഉത്തമനായ വ്യക്തി യാണ് അവിടുന്ന്. ലോകത്തിലെ എല്ലാ സാഹിത്യവും സ്തോത്രങ്ങളും എല്ലാം ആത്യന്തികമായി അവിടുത്തേയാണ് പുകഴ്ത്തുന്നത്. നാരായണ, കൃഷണ അവിടുത്തേക്ക്‌ വീണ്ടും വീണ്ടും പ്രണാമം

ശ്രീമദ്‌ ഭാഗവതത്തില്‍ നിന്ന്.

Tuesday, May 26, 2026

there is no graver evil than untruth



नह्यसत्याद् परोऽधर्म इति होवाच भूरियम्।
सर्वं सोढुमहं मन्ये ऋतेऽलीकपरं नरम्॥
भागवते ८-२०-४

बिभेमि न तथा मृत्योर्यथा बिभ्येऽनृतादहम्॥
महाभारते वनपर्वे ३०२-६

bibhemi na tathā mṛtyoryathā bibhye'nṛtādaham||
mahābhārate vanaparve 302-6
nahyasatyād paro'dharma iti hovāca bhūriyam|
sarvaṁ soḍhumahaṁ manye ṛte'līkaparaṁ naram||
bhagavate 8-20-4

The goddess of Earth in person herself declared. There is no evil, no cause for danger, no deviation from the righteous path, than speaking untruth. Mother earth further declares, I would be able to bear all misdeeds, and would keep on my surface all sorts of beings, except people who deviate from the path of honesty, who do not hestitate to adopt deception.
(From Srimad Bagavatham)
Bhagavan Vyasa says in Mahabharatham than he would fear a situation that would lead one to tell untruth, or a person who would speak untruth, even more than a situation where he would face sure death.

നഹ്യസത്യാദ് പരോഽധര്‍മ ഇതി ഹോവാച ഭൂരിയം।
സര്‍വം സോഢുമഹം മന്യേ ഋതേഽലീകപരം നരം॥
ഭാഗവതേ ൮-൨൦-൪
ബിഭേമി ന തഥാ മൃത്യോര്യഥാ ബിഭ്യേഽനൃതാദഹം॥
മഹാഭാരതേ വനപര്വേ ൩൦൨-൬

അമ്മയായ ഭൂമീദേവി സ്വയം പ്രഖ്യാപിക്കുന്നു. അസത്യത്തേക്കാള്‍ ഹീനമായ ഒരു അധര്‍മ്മവും ഇല്ല. ഭൂമി വീണ്ടും ശങ്കക്കിടയില്ലാത്ത വിധം പറയുന്നു. ഏതു കാര്യവും സഹിക്കുവാന്‍ എനിക്ക് കഴിയും, ഏതു വിധത്തിലുള്ള ജീവിയേയും ഞാന്‍ ചുമന്നു നില്‍ക്കും പക്ഷെ നേരും നെറിയും ഇല്ലാത്തവനെ, കളവു പറയുകയും വഞ്ചനയോടെ ജീവിക്കുകയും ചെയ്യുന്ന വ്യക്തിയെ താങ്ങി നിര്‍ത്തുക എന്നത് മിക്കവാറും അസാധ്യമാണ്.

ശ്രീമദ്‌ ഭാഗവതത്തില്‍
വ്യാസഭഗവാന്‍ ഭാരതത്തില്‍ പറയുന്നു.
മരണം വന്നെയ്ക്കുമോ എന്ന ഭയത്തെക്കാള്‍ അസത്യം പറയുന്നതിനെ, അസത്യം പറയുന്നവനെ ഞാന്‍ ഭയപ്പെടുന്നു

Tuesday, May 12, 2026

keep control and win over the activities of his tongue ( in talking as well as in enjoying the taste)



श्रीमद् भागवते ११-८-२१
तावज्जितेन्द्रियो न स्याद् विजितान्येन्द्रियः पुमान्।
न जयेद् रसनां यावज्जितं सर्वं जिते रसे॥

śrīmad bhagavate 11-8-21
tāvajjitendriyo na syād vijitanyendriyaḥ pumān।
na jayed rasanāṃ yavaj jitaṃ sarvaṃ jite rase॥

As long as a human being is not balanced enough to keep control and win over the activities of his tongue ( in talking as well as in enjoying the taste), till that time he cannot be considered as a self controlled and composed person who has scored victory over his sense organs, even though all his other organs are kept under control. In fact, once a person can control his tongue, both words and taste, he has actually scored victory over everything around

Once there is discretion and moderation in speech, a man maintains peace with all people around. And when he controls his tendency to enjoy tastes and to eat in excess, he would keep an excellent health..
नरः man यावत् till that tim रसानां the tongue न जयेत् does not win over, is able to control तावत् upto that time सः he विजित having scored control ove अन्येन्द्रियः other organs and limbs सन् being अपि even thout जितेन्द्रियः self controlled, victor over sense organs न स्यात् will not be . रसे the taste जिते when controlled, when won over सर्वं everything जितं भवति is won over

ശ്രീമദ് ഭാഗവതേ ൧൧-൮-൨൧
താവജ്ജിതേന്ദ്രിയോ ന സ്യാദ് വിജിതനയേന്ദ്രിയഃ പുമാന്‍।
ന ജയേദ് രസനാം യാവജ് ജിതം സര്‍വം ജിതേ രസേ॥

മറ്റെല്ലാ ഇന്ദ്രിയങ്ങളും അവയവങ്ങളും നിയന്ത്രണവിധേയങ്ങള്‍ ആക്കിയാലും ഒരു വ്യക്തിക്ക് തന്‍റെ നാവിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ (അത് വാക്കുകള്‍ പ്രയോഗിക്കുന്നതിലായാലും തീറ്റയില്‍ ആയാലും ശരി) കഴിഞ്ഞില്ലെങ്കില്‍, അയാള്‍ മറ്റുള്ള കാര്യങ്ങളില്‍ എല്ലാം സംയമനം പുലര്‍ത്തുകയും മറ്റെല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രണത്തില്‍ നിര്‍ത്തുകളും ചെയ്യുന്നവനായാല്‍ പോലും അയാളെ ഇരുത്തം വന്ന, ആത്മനിയന്ത്രണം കൈവന്ന ഒരു മനുഷ്യനായി കണക്കാക്കാന്‍ ഒരിക്കലും സാധ്യമല്ല. നാവിനെ (വാക്കുകളെയും സ്വാദിനെയും) നിയന്ത്രിക്കുന്നവന്‍ ലോകത്തെ വെല്ലുന്നു.

സംസാരിക്കുമ്പോള്‍ മിതത്വവും നിയന്ത്രണവും നില നിര്ത്തുന്ന വ്യക്തി ചുറ്റുമുള്ള എല്ലാവരുമായും നല്ലവണ്ണം സഹവര്‍ത്തിത്വം പുലര്‍ത്തുന്നു. തീറ്റയോടുള്ള ആക്രാന്തം ഇല്ലാതാക്കിയാല്‍ അയാള്‍ തികഞ്ഞ ആരോഗ്യത്തോടെ നീണാള്‍ സന്തോഷമായി ജീവിക്കും.

Monday, May 11, 2026

The best and worthy son would perform actions guessing them rightly even as the thoughts arising in the mind of his father



उत्तमश्चिन्तितं कुर्यात्प्रोक्तकारी तु मध्यमः ।
अधमोऽश्रद्धया कुर्यादकर्तोच्चरितं पितुः ॥ ९.१८.४४ महासुभाषित संग्रहे
uttamaścintitaṃ kuryātproktakārī tu madhyamaḥ ।
adhamo'śraddhayā kuryādakartoccaritaṃ pituḥ ॥ 9.18.44 mahāsubhāṣita saṃgrahe


The best and worthy son would readily perform actions guessing them rightly even as the thoughts arising in the mind of his father
The average or mediocre sone would do things as he is told or is asked to by the father.
The clumsy and lowly son would obey the directions of his father without much care and diligence.
And the son who refuses to obey his father is not better than the dirt oozing out of the body of the father.
(This is from Srimad Bhagavatham)

उत्तमः the best and worthy son पितुःof father चिन्तितं what is in the mind कुर्यात् would do प्रोक्तकारी do what is told तु alone मध्यमःmediocre भवति becomes अधमः the worst, the lowly son अश्रद्धया without proper care and concern कुर्यात् would do अकर्ता one who does not act, one who does not obe पितुः fathers उच्चरितं एव excreta alone
ഉത്തമശ്ചിന്തിതം കുര്യാത്പ്രോക്തകാരീ തു മധ്യമഃ ।

അധമോഽശ്രദ്ധയാ കുര്യാദകര്‍തോച്ചരിതം പിതുഃ ॥ ൯।൧൮।൪൪ മഹാസുഭാഷിത സംഗ്രഹേ

നല്ലവനും കഴിവുള്ളവാനുമായ മകന്‍, സ്വന്തം പിതാവിന്‍റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പോലും ഏറെ ശ്രദ്ധയോടെ ഗ്രഹിച്ചെടുത്ത് അതെല്ലാം കാര്യക്ഷമമായി നിര്‍വഹിക്കും

ഒരു ശരാശരി കഴിവും ഗുണങ്ങളും മാത്രമുള്ള പുത്രന്‍ പിതാവ് പറയുന്നതും നിര്‍ദ്ദേശിക്കുന്നതും ഏറെക്കുറെ അനുസരിക്കും

അലസനും കഴിവില്ലാത്തവനുമായ പുത്രന്‍ പിതാവിന്‍റെ ആഗ്രഹങ്ങളും നിര്‍ദ്ദേശങ്ങളും ഒട്ടും ശ്രദ്ധയും താല്‍പര്യവും കാണിക്കാതെ അനുസരിച്ചതായി വരുത്തിത്തീര്‍ക്കും
എന്നാല്‍ പിതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ തന്നിഷ്ടം പോലെ നടക്കുന്ന പുത്രന്‍ പിതാവിന്‍റെ ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം പോലെ മാത്രമാണ്.

(ഇത് ശ്രീമദ്‌ ഭാഗവതത്തില്‍ കാണുന്നതാണ്. )

If expediency demands so and the situation is so serious try to befriend even deadly enemies



अरयोऽपि हि संधेयाः सति कार्यार्थगौरवे ।
अहिमूषकवद्देवा ह्यर्थस्य पदवीं गतैः ॥
श्रीमद्भागवते ८-६-२० महासुभाषितसङ्ग्रहे २८३९
arayo'pi hi saṃdheyāḥ sati kāryārthagaurave ।
ahimūṣakavaddevā hyarthasya padavīṃ gataiḥ ॥
śrīmadbhāgavate 8-6-20 mahāsubhāṣitasaṅgrahe 2839

Oh Gods, If expediency demands so and the situation is so serious and choices are limited, people who have landed up as those in want of help should not hesitate to befriend and to get reconciled even with sworn enemies. This is like the snake getting friendly with the rat.

This is from Srimad Bhagavatham. The Gods have lost their eternal youth through a curse from Sage Durvasas. They have to restore their old status just for survival. For this they should get Amrutham, and Amrtham or ambrosia can be gained only through churning the milky ocean. While pondering over the ways and means to gather resources for getting the elixir, they seek the advice of Lord Narayana and this advice comes from the Lord Himself. The Lord is pointing out to the fact that the Gods if they act all by themselves, do not have the adequate number and resources to churn the milky ocean. They have to seek the assistance of the Asuras, their half-brothers and sworn enemies, in the work, perhaps by offering suitable allurements. In this context Lord Narayana is bringing to their notice the famous Snake-Rat logic. A snake lands in a completely closed wooden box which is occupied by a tiny rat too. The rat is the food of the snake and its first instinct would be to kill and eat it. However, the snake has second thoughts. The snake cannot get out of the box unless a hole is made in the box. The snake cannot make such a hole. But the rat could do that easily. So, the snake thought that it would ask the rat to gnaw a hole in the box and would offer the rat the assurance that he would not harm it if the rat makes a hole in the box and that both of them could then escape. Of course, the idea was that once the hole was made, the snake would gobble up the rat and just move out.

देवाः oh gods कार्यार्थ the demands of the occasion for action गौरवे सति if they are serious and require such action अरयः अपि even the enemies अर्थस्य पदवीं गतैः those who are in need, those who have landed up in a situation where they have to submit and seek help अहि snake मूषकवत् rat like संधेयाः being befriended, approached for reconciliation.



അരയോഽപി ഹി സംധേയാഃ സതി കാര്യാര്‍ഥഗൌരവേ ।
അഹിമൂഷകവദ്ദേവാ ഹ്യര്‍ഥസ്യ പദവീം ഗതൈഃ ॥
ശ്രീമദ്ഭാഗവതേ ൮-൬-൨൦ മഹാസുഭാഷിതസങ്ഗ്രഹേ ൨൮൩൯

ദേവന്മാരെ, കാര്യങ്ങളുടെ കിടപ്പ് അത്രയൊന്നും സുഖകരമല്ലെങ്കില്‍, നില നില്‍പ്പിന്‍റെ പ്രശ്നമാണെങ്കില്‍, പിന്നെ വേറെ പോംവഴികള്‍ ഒന്നും കാര്യമായി കണ്ണില്‍ പെടുന്നില്ലെങ്കില്‍, ഗതികേടിലും വെല്ലുവിളികളിലും അകപ്പെട്ട് എങ്ങിനെയെങ്കിലും തടിതപ്പാന്‍ ആഗ്രഹിക്കുന്നവര്‍ ബദ്ധ ശത്രുക്കളോട് പോലും ചങ്ങാത്തം കൂടുവാണോ അവരുമായി സന്ധി ചെയ്യുവാനോ മടിക്കരുത്. പാമ്പും എലിയും തമ്മിലുള്ള ചങ്ങാത്തം പോലെ ആണ് ഇത്

ഇത് ശ്രീമദ്‌ ഭാഗവതത്തില്‍ നിന്നാണ്. ദേവന്മാര്‍ ദുര്‍വാസാവിറെമ ശാപം മൂലം അവരുടെ നിത്യയൌവനം നഷ്ടപ്പെട്ട് ജരാനരകള്‍ ബാധിച്ചു ഉഴലുകയാണ്. പഴയസ്ഥിതി തിരിച്ചു പിടിക്കുന്നത് അവരുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. പാലാഴി കടഞ്ഞു അമൃതം എടുത്ത് അത് സേവിച്ചാല്‍ അവര്‍ക്ക് പഴയ പ്രസരിപ്പും ചെറുപ്പവും തിരിച്ചു കിട്ടും. പാലാഴി കടയാനുള്ള പരിപാടികളെക്കുറിച്ച് കൂലംകഷമായി ആലോചിക്കുന്ന അവസരത്തില്‍ അക്കാര്യത്തില്‍ അവര്‍ ഭഗവാന്‍ നാരായണന്‍റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സഹായവും തേടുകയാണ്.

ദേവന്‍മാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഭഗവാന്‍ ആദ്യം ചൂണ്ടിക്കാണിക്കുന്നത് അവര്‍ക്ക് അപ്പോഴുള്ള സ്ഥിതിയില്‍ സ്വയം പ്രവര്‍ത്തിച്ചു പാലാഴി കടയുവാനും അമൃതം നേടുവാനുമുള്ള ആള്‍ബലവും കഴിവും ഇല്ല എന്നതാണ്. അവര്‍ക്ക് ചെയ്യാവുന്നത് ഒന്ന് മാത്രം. അവരുടെ തന്നെ അര്‍ദ്ധ സഹോദരരും ബദ്ധശത്രുക്കളും ആയ, അതെ സമയം എണ്ണത്തില്‍ അവരെക്കാള്‍ ഇരട്ടിയുള്ള, അസുരന്മാരുടെ സഹായം തേടുക എന്നതാണ് അത്. അസുരന്മാരോട് നല്ല വാക്കുകള്‍ പറഞ്ഞും അവരെ പ്രലോഭനങ്ങള്‍ നല്‍കി മോഹിപ്പിച്ചും അവരുടെ സഹായം ഉറപ്പു വരുത്താവുന്നതാണ്.

ഈ സന്ദര്‍ഭത്തില്‍ ആണ് ഭഗവാന്‍ പ്രസിദ്ധമായ് അഹി മൂഷിക ന്യായം.. പാമ്പും എലിയും ന്യായം.. ചൂണ്ടിക്കാണിക്കുന്നത്. ഒരു മരക്കൂട്ടില്‍ രക്ഷപ്പെടാന്‍ ഒരു പഴുതും ഇല്ലാതെ ഒരു പാമ്പ് കുടുങ്ങിപ്പോയി. അവിടെ പാമ്പ്‌ ഒരു എലിയെ കാണുന്നു. പാമ്പിനു ആദ്യം തോന്നുന്ന വികാരം എലിയെ പിടിച്ചു ശാപ്പിടണം എന്നാവും. പക്ഷെ ഒരു വീണ്ടുവിചാരം നടത്തുന്നു. ആ കൂട്ടില്‍ നിന്ന് രക്ഷപ്പെടണം എങ്കില്‍ അതില്‍ ഒരു ദ്വാരം തുരന്നേ മതിയാവൂ. പാമ്പിനു അത് ചെയ്യാന്‍ കഴിയില്ല. പക്ഷെ എലിക്ക് അത് ചെയ്യാന്‍ എളുപ്പമാണ്. പാമ്പ്‌ എലിയ്ക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. എലി കൂട്ടില്‍ ഒരു ദ്വാരം തുരക്കുമെന്നു ഉറപ്പു നല്‍കുകയാണെങ്കില്‍ പാമ്പ്‌ എലിയെ ഭക്ഷിക്കാതെ വെറുതെ വിടും. ദ്വാരം തുരന്നു കിട്ടിയാല്‍ പാമ്പും എലിയും രണ്ടുപേരും സ്വാതന്ത്ര്യത്തിലേയ്ക്ക് ഓടി രക്ഷപ്പെടാം. ഇതാണ് പാമ്പ്‌ പറയുന്നത്പക്ഷെ പാമ്പിന്‍റെ ഉള്ളിലിരുപ്പ് വേറെയാണ്. എലി ദ്വാരം തുരന്നാല്‍ ആ നിമിഷം തന്നെ താന്‍ എലിയെ പിടിച്ച് വിഴുങ്ങും എന്നും പുറത്തേക്ക് ഇഴഞ്ഞു നീങ്ങി രക്ഷപ്പെടും എന്നും ആയിരുന്നു അങ്ങേരുടെ പരിപാടി.
ഈ അഹി മൂഷിക ന്യായമാണ് ഈ ശ്ലോകത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

Wednesday, May 06, 2026

if we tend to forget the presence and the grace of Lord Vishnu, it is real danger for us

 



विपदो नैव विपद: संपदो नैव संपद: ।
विपद् विस्मरणं विष्णो: सम्पन्नारायणस्मृति:॥
कुन्तीस्तुतिः श्रीमद्भागवते
vipado naiva vipada: saṃpado naiva saṃpada: ।
vipad vismaraṇaṃ viṣṇo: sampannārāyaṇasmṛti:॥
kuntīstutiḥ śrīmadbhāgavate

The mishaps that happen or the setbacks we encounter in life are really not major setbacks. The affluence and comforts we enjoy too not really capable of bringing in real comfort. However if we tend to forget the presence and the grace of Lord Vishnu, it is real danger for us. And the real comfort and wealth we can ever possess is the thought about Narayana.

Anything including human life would have some meaning and significance if it is fixed to a strong foundation. All our emotions, activities and functions can be given direction only by fixing ourselves firmly to that foundation. That foundation indeed is the faith in God. Krishna. Once the connection with the foundation is lost or once the foundation becomes shaky then all activities, good or bad, lose their siginificance.
The Sloka comes from Kunti Stuthi in Srimad Bhagavatham

विपदः dangers and setbacks वस्तुतः really विपदः न भवन्ति are not dangers or setbacks संपदः affluence and feeling of progress अपि too संपदो नः are not real affluence विष्णोः of Lord Vishnu विस्मरणं forgetting एव विपत् is the real danger नारायण स्मृतिः keeping the mind on Lord Narayana ever एव संपत् is the real affluence.


വിപദോ നൈവ വിപദ: സംപദോ നൈവ സംപദ: ।
വിപദ് വിസ്മരണം വിഷ്ണോ: സമ്പന്നാരായണസ്മൃതി:॥
കുന്തീസ്തുതിഃ ശ്രീമദ്ഭാഗവതേ

ഒന്നിരുത്തി ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാകും ജീവിതത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ നാം നേരിടുന്ന വെല്ലുവിളികളും വിഷമഘട്ടങ്ങളും കാര്യമായ ആപത്തുകള്‍ ഒന്നുമല്ല. പിന്നെ നമുക്ക് നിത്യജീവിതത്തില്‍ കൈവരുന്ന സുഖങ്ങളും സമ്പന്നതയും എല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്ക് ശാന്തിയും സമാധാനവും തന്നു എന്ന് വരില്ല. അതുകൊണ്ട് അവയല്ല നമ്മുടെ സമ്പത്ത്. പക്ഷെ ഭഗവാന്‍ വിഷ്ണുവിന്‍റെ സാന്നിദ്ധ്യവും അനുഗ്രഹവും മറക്കാന്‍ തുടങ്ങിയാല്‍ അത് മാരകമായ ആപത്താണ് അതുപോലെ നമുക്ക് എന്നും കുറയാതെ ചേര്‍ത്ത് വയ്ക്കാവുന്ന സ്വത്ത് ഭഗവാന്‍ നാരായനനെക്കുരിച്ചുള്ള സ്മരണകള്‍ ആണ്.നമ്മുടെ ജീവിതവും നാം കാണുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും പ്രസക്തങ്ങള്‍ ആവുന്നത് ഒരു ശക്തമായ അടിത്തറ അല്ലെങ്കില്‍ അസ്ഥിവാരം അവയ്ക്ക് പിന്തുണ നല്‍കുമ്പോള്‍ മാത്രമാണ്. ആ ആധാരശില കേന്ദ്രീകരിച്ചു മാത്രമേ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും, ചിന്തകളും, വികാരങ്ങളും ക്രിയകളും എല്ലാം ക്രമപ്പെടുത്തി എടുക്കാന്‍ നമുക്ക് നിര്‍വാഹമുള്ളൂ. ആ കേന്ദ്രബിന്ദുവാണ്, അതായിരിക്കണം, ഭഗവാന്‍ കൃഷ്ണനോടുള്ള ഭക്തിയും വിശ്വാസവും. ആ അടിസ്ഥാന തത്വത്തില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുകയോ ആ അടിത്തറയ്ക്ക് കോട്ടം തട്ടുകയോ ചെയ്‌താല്‍ പിന്നെ നമ്മുടെ ജീവിതത്തിലെ മറ്റു കാര്യങ്ങളുടെ സംഗത്യം തീരെ ഇല്ലാതാവും
ഈ ശ്ലോകം ശ്രീമദ്‌ ഭാഗവതത്തിലെ കുന്തീ സ്തുതിയില്‍ നിന്നുള്ളതാണ്.

Tuesday, May 05, 2026

Poverty forces one to look around and see the sufferings of others




असतः श्री मदान्धस्य दारिद्र्यं परमञ्जनम् ।
आत्मौपम्येन भूतानि दरिद्रः परमीक्षते ॥ १०.१०.१३
श्रीमद्भागवते
asataH shrI madAndhasya dAridryaM parama~njanam |
Atmaupamyena bhUtAni daridraH paramIkShate || 10.10.13
Srimad bhagavatam

The best treatment for the blindness that afflicts arrogant people when they are rich and excessively comfortable is an attack of poverty. Poverty, in the case of rich men, acts as collyrium or eye-ointment that would cure the blindness of the eyes. Poverty forces a person to look around himself and see and understand the sufferings of other people who are similarly placed
This statement is attributed to Sage Narada in Srimad Bhagavatham in the episode of Nalakoobhara

असतः for a person who has fallen to evil tendencies and wayward living श्रीमदान्धस्य who has been rendered blind because of his affluence नरस्य man दारिद्र्यं poverty
परं supreme अञ्जनं collyrium eye ointment भवति becomes दरिद्रः the man afflicted with poverty आत्म औपयेन through his own hard experiences भूतानि परं other beings, creatures, affairs of other people ईक्षते view
അസതഃ ശ്രീ മദാന്ധസ്യ ദാരിദ്ര്യം പരമഞ്ജനം ।
ആത്മൌപമ്യേന ഭൂതാനി ദരിദ്രഃ പരമീക്ഷതേ ॥ ൧൦।൧൦।൧൩
ശ്രീമദ്‌ ഭാഗവതം

കുറച്ചു കാശ് കൈയില്‍ വന്നു എന്ന ചിന്ത കൊണ്ട് പണക്കൊഴുപ്പും അഹങ്കാരവും പിടിപെട്ടു കുരുടന്മാരെപ്പോലെ ജീവിക്കുന്ന ആള്‍ക്ക് അത്തരം അന്ധതയ്ക്കുള്ള ചികിത്സക്കായി ഉപയോഗിക്കുന്ന അഞ്ജനം പോലുള്ള ഔഷധം ദാരിദ്ര്യം എന്നത് മാത്രമാണ്. കാശുള്ളവന്‍ അത് നഷ്ടപ്പെട്ട് വട്ടം കറങ്ങുമ്പോള്‍ കണ്ണ് തുറക്കും. തന്നെപ്പോലെ ചുറ്റും ഉള്ള എത്രയധികം മനുഷ്യര്‍ ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്നുണ്ട് എന്ന കാര്യം അയാള്‍ക്ക് തികച്ചും ബോധ്യമാവും. അതോടെ അയാളുടെ അഹങ്കാരം എന്ന അന്ധത വിട്ടുമാറുകയും ചെയ്യും. അതുകൊണ്ടാണ് ദാരിദ്ര്യം അത്തരം വ്യക്തികളെ ചികിത്സിക്കാനുള്ള മരുന്നാണ് എന്ന് പറയുന്നത്.

നാരദര്‍ ശ്രീമദ്‌ ഭാഗവതത്തി നളകൂബര ഉപാഖ്യാനത്തില്‍ പറയുന്നതാണ് ഇത്.

trespassing the honour of great people would destroy everything



आयुः श्रियं यशो धर्म लोकानाशिष एव च ।
हन्ति श्रेयांसि सर्वाणि पुंसो महदतिक्रमः ॥ १०.४.४६
श्रीमद्भागवते

āyuḥ śriyaṃ yaśo dharma lokānāśiṣa eva ca ।
hanti śreyāṃsi sarvāṇi puṃso mahadatikramaḥ ॥ 10।4।46
śrīmadbhāgavate

Shri Suka is telling Pariskshit
Oh King, Insulting, showing cruelty to or trespassing the honour of great people would destroy everything that a human being has.. His expectation for long life, his wealth and affluence, his good name and fame, his chance to attain higher worlds after his earthly life because such elevation entirely depends on his righteous conduct in this world, the blessedness from any great source that he can aspire for, and the progress and splendour he could achieve through diving blessings, all would be lost if he causes misery to noble souls.

महादतिक्रमः insult, trespaasing, showing extreme cruelty to great people पुंसा: of a person आयुः expected span of life श्रियं wealth यशः good name, fame धर्मलोकान् higher worlds to be achieved through righteous activities आशिषः blessings श्रेयांसि greatness and splendour to be achieved through divine blessings सर्वाणि everying च too हन्ति. Destroys

ആയുഃ ശ്രിയം യശോ ധര്‍മലോകാനാശിഷ ഏവ ച ।
ഹന്തി ശ്രേയാംസി സര്‍വാണി പുംസോ മഹദതിക്രമഃ ॥ ൧൦।൪।൪൬
ശ്രീമദ്ഭാഗവതേ

ശുകന്‍ പരീക്ഷിത്തിനോടു പറയുകയാണ്‌, രാജാവേ പുണ്യാത്മാക്കളെയും സാധുക്കളെയും ഉപദ്രവിക്കുക, അവരുടെ ജീവിതം ദുഃസ്സഹം ആക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തുക, അവരെ അവഹേളിക്കുക എന്നീ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ എല്ലാ നന്മയും സുഖവും നഷ്ടപ്പെടും. നീണാള്‍ സുഖമായി ജീവിക്കാനുള്ള അവരുടെ മോഹവും, സ്വത്തും പണവും സമൃദ്ധിയും, നല്ല പേരും പെരുമയും, ഭൂമിയില്‍ ധര്‍മ്മത്തിന്‍റെ പാതയില്‍ നടന്നാല്‍ മാത്രം ലഭിക്കാവുന്ന നല്ല നിലയിലുള്ള പരലോക ജീവിതവും, എല്ലാ വിധത്തിലുള്ള അനുഗ്രഹങ്ങളും, അത്തരം അനുഗ്രഹങ്ങളും ആശിസ്സുകളും കൊണ്ട് മാത്രം നേടാവുന്ന എലാ വിധ ഭൌതികവും ആധ്യാത്മികവുമായ നേട്ടങ്ങളും എല്ലാം നല്ല മനുഷ്യരെ പീഡിപ്പിക്കുന്നത് മൂലം ഒരാള്‍ക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടും

Friday, January 09, 2026

eternal debt to parents

 



सर्वार्थसंभवो देहो जनितः पोषितो यतः।
न तयोर्याति निर्वेशं पित्रोर्मर्त्यः शतायुषा॥
श्रीमद् भगवते १०-४५-५

sarvārthasaṁbhavo deho janitaḥ poṣito yataḥ|
na tayoryāti nirveśaṁ pitrormartyaḥ śatāyuṣā||
śrīmad bhagavate 10-45-5

The parents brought to this world this body of a man that is the ultimate source and repository of his wealth, happiness and welfare,

They nurtured it too. Even hundred births and service to the parents throughout would not be sufficient to repay them adequately for such a gift.
A thought from Shrimad Bhagavatham.

Wednesday, November 26, 2025

threats galore

 

राजतश्चौरतः शत्रोः स्वजजनात्पशुपक्षितः।
अर्थिभ्यः कालतः स्वस्मान्नित्यं प्राणार्थवद्भयम्॥
इन्दिश्चे स्प्रूचे २५९८ भागवतपुराणे

rājataścaurataḥ śatroḥ svajajanātpaśupakṣitaḥ |
arthibhyaḥ kālataḥ svasmānnityaṁ prāṇārthavadbhayam||
indiśce sprūce 2598 bhāgavatapurāṇe

Every living being, especially those who have some wealth and money, should always be afraid of and be on guard about the destructive potency of the following types
From the king and his deputies and assistants they wield the power to make and mar
From the thieves and robbers, they may just take away everything without warning
From people who are inimical to a person and are waiting on the sidelines, ever alert to pounce upon the victi.
From animals and birds
From persons who come for financial help, from beggars- there would be no limits or boundaries for their wants and if one is not careful, they may just siphon off all your resources.
From vagaries of time. -- if ones time is bad, even favourable things can turn adverse
From own actions, from the attitudes, behaviour and conduct of the individual himself
Roadblocks and threats can come in every way, in every manner.

A quote from Bhagavatham
k v ananthanarayanan

प्राणार्थवत् for living beings and for affluent persons राजतःfrom the king, government चौरतः from thieves, robbers शत्रोः from enemis स्वजनात् from own kinsmen पशु four footed animal पक्षितः from birds अर्थिभ्यः from beggars, from those approach for help कालतः from vagaries of time स्वस्मात् from oneself भयं fear संभवति happens

Tuesday, October 14, 2025

𝐓𝐡𝐞 𝐜𝐡𝐢𝐥𝐝 𝐰𝐚𝐬 𝐨𝐟 𝐩𝐮𝐫𝐞 𝐬𝐮𝐝𝐝𝐚 𝐬𝐚𝐭𝐭𝐰𝐚 𝐧𝐚𝐭𝐮𝐫𝐞 𝐞𝐯𝐞𝐧 𝐚𝐬 𝐡𝐞 𝐰𝐚𝐬 𝐛𝐨𝐫𝐧..

 



यं प्रव्रजन्तमनुपेतमपेतकृत्यं द्वैपायनो विरहकातर आजुहाव।
पुत्रेति तन्मयतया तरवो निनेदु तं सर्वभूतहृदयं मुनिं आनतोस्मि॥
श्रीमद्भागवते महापुराणे॥

𝐲𝐚𝐦̇ 𝐩𝐫𝐚𝐯𝐫𝐚𝐣𝐚𝐧𝐭𝐚𝐦𝐚𝐧𝐮𝐩𝐞𝐭𝐚𝐦𝐚𝐩𝐞𝐭𝐚𝐤𝐫̣𝐭𝐲𝐚𝐦̇ 𝐝𝐯𝐚𝐢𝐩𝐚̄𝐲𝐚𝐧𝐨 𝐯𝐢𝐫𝐚𝐡𝐚𝐤𝐚̄𝐭𝐚𝐫𝐚 𝐚̄𝐣𝐮𝐡𝐚̄𝐯𝐚|
𝐩𝐮𝐭𝐫𝐞𝐭𝐢 𝐭𝐚𝐧𝐦𝐚𝐲𝐚𝐭𝐚𝐲𝐚̄ 𝐭𝐚𝐫𝐚𝐯𝐨 𝐧𝐢𝐧𝐞𝐝𝐮 𝐭𝐚𝐦̇ 𝐬𝐚𝐫𝐯𝐚𝐛𝐡𝐮̄𝐭𝐚𝐡𝐫̣𝐝𝐚𝐲𝐚𝐦̇ 𝐦𝐮𝐧𝐢𝐦̇ 𝐚̄𝐧𝐚𝐭𝐨𝐬𝐦𝐢||
𝐬́𝐫𝐢̄𝐦𝐚𝐝𝐛𝐡𝐚̄𝐠𝐚𝐯𝐚𝐭𝐞 𝐦𝐚𝐡𝐚̄𝐩𝐮𝐫𝐚̄𝐧̣𝐞||

A 𝐯𝐞𝐫𝐲 𝐫𝐞𝐬𝐩𝐞𝐜𝐭𝐟𝐮𝐥 𝐚𝐧𝐝 𝐩𝐨𝐢𝐠𝐧𝐚𝐧𝐭 𝐩𝐫𝐚𝐲𝐞𝐫 𝐢𝐧 𝐡𝐨𝐧𝐨𝐮𝐫 𝐨𝐟 𝐒𝐡𝐮𝐤𝐚 𝐑𝐢𝐬𝐡𝐢 𝐨𝐫 𝐒𝐡𝐮𝐤𝐚 𝐁𝐫𝐚𝐡𝐦𝐚𝐦.. 𝐰𝐡𝐨 𝐫𝐞𝐜𝐨𝐮𝐧𝐭𝐬 𝐭𝐡𝐞 𝐬𝐭𝐨𝐫𝐲 𝐨𝐟 𝐊𝐫𝐢𝐬𝐡𝐧𝐚.. 𝐒𝐫𝐢𝐦𝐚𝐝 𝐁𝐡𝐚𝐠𝐚𝐯𝐚𝐭𝐡𝐚𝐦 𝐭𝐨 𝐏𝐚𝐫𝐞𝐞𝐤𝐬𝐡𝐢𝐭..𝐰𝐡𝐨 𝐢𝐬 𝐚𝐰𝐚𝐢𝐭𝐢𝐧𝐠 𝐬𝐮𝐫𝐞 𝐝𝐞𝐚𝐭𝐡 𝐛𝐞𝐢𝐧𝐠 𝐛𝐢𝐭𝐭𝐞𝐧 𝐛𝐲 𝐚 𝐩𝐨𝐢𝐬𝐨𝐧𝐨𝐮𝐬 𝐬𝐧𝐚𝐤𝐞 𝐓𝐚𝐤𝐬𝐡𝐚𝐤𝐚 𝐰𝐢𝐭𝐡𝐢𝐧 𝐒𝐞𝐯𝐚𝐧 𝐝𝐚𝐲𝐬.
𝐒𝐫𝐢𝐦𝐚𝐝 𝐁𝐡𝐚𝐠𝐚𝐯𝐚𝐭𝐡𝐚𝐦 𝐰𝐚𝐬 𝐜𝐫𝐞𝐚𝐭𝐞𝐝 𝐛𝐲 𝐌𝐚𝐡𝐚𝐫𝐬𝐡𝐢 𝐕𝐲𝐚𝐬𝐚 𝐚𝐧𝐝 𝐢𝐭 𝐰𝐚𝐬 𝐜𝐨𝐧𝐯𝐞𝐲𝐞𝐝 𝐭𝐨 𝐡𝐢𝐬 𝐬𝐨𝐧 𝐒𝐡𝐮𝐤𝐚..
𝐒𝐚𝐠𝐞 𝐒𝐡𝐮𝐤𝐚 𝐢𝐬 𝐭𝐡𝐞 𝐬𝐨𝐧 𝐨𝐟 𝐕𝐲𝐚𝐬𝐚 𝐛𝐨𝐫𝐧 𝐭𝐨 𝐚 𝐏𝐚𝐫𝐫𝐨𝐭.. 𝐓𝐡𝐞 𝐜𝐡𝐢𝐥𝐝 𝐰𝐚𝐬 𝐨𝐟 𝐩𝐮𝐫𝐞 𝐬𝐮𝐝𝐝𝐚 𝐬𝐚𝐭𝐭𝐰𝐚 𝐧𝐚𝐭𝐮𝐫𝐞 𝐞𝐯𝐞𝐧 𝐚𝐬 𝐡𝐞 𝐰𝐚𝐬 𝐛𝐨𝐫𝐧..
𝐍𝐚𝐤𝐞𝐝, 𝐡𝐞 𝐫𝐚𝐧 𝐮𝐧𝐚𝐰𝐚𝐫𝐞 𝐨𝐟 𝐭𝐡𝐞 𝐠𝐚𝐳𝐞 𝐨𝐟 𝐭𝐡𝐞 𝐰𝐡𝐨𝐥𝐞 𝐡𝐮𝐦𝐚𝐧𝐢𝐭𝐲.. 𝐢𝐧 𝐬𝐞𝐚𝐫𝐜𝐡 𝐨𝐟 𝐩𝐮𝐫𝐞𝐬𝐭 𝐁𝐫𝐚𝐡𝐦𝐚𝐦
𝐓𝐡𝐢𝐬 𝐬𝐥𝐨𝐤𝐚 𝐜𝐚𝐧 𝐛𝐞 𝐭𝐫𝐚𝐧𝐬𝐥𝐚𝐭𝐞𝐝 𝐢𝐧 𝐬𝐩𝐢𝐫𝐢𝐭 𝐚𝐬 𝐟𝐨𝐥𝐥𝐨𝐰𝐬..

"𝐈 𝐛𝐨𝐰 𝐦𝐲 𝐡𝐞𝐚𝐝 𝐢𝐧 𝐡𝐨𝐧𝐨𝐮𝐫 𝐨𝐟 𝐭𝐡𝐞 𝐌𝐮𝐧𝐢 𝐒𝐡𝐮𝐤𝐚 𝐁𝐫𝐚𝐡𝐦𝐚𝐦 𝐰𝐡𝐨 𝐢𝐬 𝐭𝐡𝐞 𝐝𝐰𝐞𝐥𝐥𝐞𝐫 𝐨𝐟 𝐭𝐡𝐞 𝐡𝐞𝐚𝐫𝐭 𝐨𝐟 𝐚𝐥𝐥 𝐮𝐧𝐢𝐯𝐞𝐫𝐬𝐞 ( 𝐋𝐨𝐫𝐝 𝐇𝐚𝐫𝐢 𝐇𝐢𝐦𝐬𝐞𝐥𝐟)
𝐖𝐡𝐨 𝐢𝐦𝐦𝐞𝐝𝐢𝐚𝐭𝐞𝐥𝐲 𝐚𝐬 𝐡𝐞 𝐰𝐚𝐬 𝐛𝐨𝐫𝐧, 𝐫𝐚𝐧 𝐚𝐰𝐚𝐲 𝐭𝐨 𝐞𝐦𝐛𝐫𝐚𝐜𝐞 𝐜𝐞𝐥𝐢𝐛𝐚𝐜𝐲 𝐚𝐛𝐚𝐧𝐝𝐨𝐧𝐢𝐧𝐠 𝐚𝐥𝐥 𝐰𝐨𝐫𝐥𝐝𝐥𝐲 𝐭𝐡𝐢𝐧𝐠𝐬, 𝐰𝐡𝐢𝐥𝐞 𝐭𝐡𝐞 𝐝𝐮𝐭𝐢𝐞𝐬 𝐚𝐧𝐝 𝐫𝐢𝐭𝐞𝐬 𝐨𝐟 𝐚 𝐜𝐡𝐢𝐥𝐝 𝐰𝐞𝐫𝐞 𝐧𝐨𝐭 𝐲𝐞𝐭 𝐜𝐨𝐧𝐝𝐮𝐜𝐭𝐞𝐝 𝐚𝐧𝐝 𝐡𝐞 𝐡𝐚𝐝 𝐧𝐨𝐭 𝐨𝐛𝐬𝐞𝐫𝐯𝐞𝐝 𝐚𝐧𝐲 𝐨𝐟 𝐭𝐡𝐞 𝐦𝐚𝐧𝐝𝐚𝐭𝐨𝐫𝐨𝐲 𝐫𝐢𝐭𝐞𝐬, 𝐞𝐯𝐞𝐧 𝐰𝐡𝐞𝐧 𝐡𝐞 𝐰𝐚𝐬 𝐧𝐨𝐭 𝐢𝐧𝐢𝐭𝐢𝐚𝐭𝐞𝐝 𝐛𝐲 𝐡𝐨𝐥𝐲 𝐭𝐡𝐫𝐞𝐚𝐝𝐬 𝐟𝐨𝐫 𝐛𝐫𝐚𝐡𝐦𝐚𝐜𝐡𝐚𝐫𝐲𝐚..
𝐓𝐡𝐞 𝐟𝐚𝐭𝐡𝐞𝐫 𝐕𝐲𝐚𝐬𝐚 𝐰𝐚𝐬 𝐮𝐧𝐚𝐛𝐥𝐞 𝐭𝐨 𝐛𝐞𝐚𝐫 𝐭𝐡𝐞 𝐩𝐚𝐧𝐠s 𝐨𝐟 𝐬𝐞𝐩𝐚𝐫𝐚𝐭𝐢𝐨𝐧 𝐟𝐫𝐨𝐦 𝐡𝐢𝐬 𝐬𝐨𝐧, 𝐚𝐧𝐝 𝐰𝐚𝐬 𝐜𝐚𝐥𝐥𝐢𝐧𝐠 𝐨𝐮𝐭 "𝐌𝐲 𝐒𝐨𝐧" "𝐌𝐲 𝐒𝐨𝐧" 𝐢𝐧 𝐮𝐭𝐭𝐞𝐫 𝐚𝐠𝐨𝐧𝐲𝐚𝐧𝐝 𝐭𝐡𝐞 𝐭𝐫𝐞𝐞𝐬 𝐰𝐡𝐢𝐜𝐡 𝐭𝐨𝐨 𝐥𝐨𝐯𝐞𝐝 𝐭𝐡𝐞 𝐜𝐡𝐢𝐥𝐝 𝐚𝐬 𝐚 𝐬𝐨𝐧, 𝐨𝐫 𝐚𝐥𝐭𝐞𝐫𝐧𝐚𝐭𝐞𝐥𝐲 𝐭𝐡𝐞𝐲 𝐭𝐨𝐨 𝐥𝐨𝐨𝐤𝐞𝐝 𝐥𝐢𝐤𝐞 𝐭𝐡𝐞 𝐜𝐡𝐢𝐥𝐝 𝐞𝐱𝐩𝐨𝐬𝐞𝐝 𝐭𝐨 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝 𝐰𝐢𝐭𝐡𝐨𝐮𝐭 𝐚𝐧𝐲 𝐜𝐥𝐨𝐭𝐡𝐞𝐬 𝐨𝐫 𝐜𝐨𝐯𝐞𝐫𝐢𝐧𝐠𝐬 𝐚𝐧𝐝 𝐭𝐡𝐞𝐫𝐞𝐟𝐨𝐫𝐞 𝐰𝐞𝐫𝐞 𝐨𝐧𝐞 𝐢𝐧 𝐬𝐡𝐚𝐩𝐞 𝐰𝐢𝐭𝐡 𝐡𝐢𝐦, 𝐭𝐨𝐨 𝐞𝐜𝐡𝐨𝐞𝐝 𝐭𝐡𝐞 𝐬𝐚𝐦𝐞 𝐰𝐨𝐫𝐝𝐬 𝐚𝐧𝐝 𝐜𝐚𝐥𝐥𝐞𝐝 𝐨𝐮𝐭 𝐟𝐨𝐫 𝐭𝐡𝐞 𝐬𝐨𝐧 𝐒𝐡𝐮𝐤𝐚 𝐰𝐡𝐨 𝐰𝐚𝐬 𝐥𝐞𝐚𝐯𝐢𝐧𝐠 𝐨𝐟𝐟 𝐚𝐛𝐚𝐧𝐝𝐨𝐧𝐢𝐧𝐠 𝐭𝐡𝐞 𝐦𝐚𝐭𝐞𝐫𝐢𝐚𝐥 𝐰𝐨𝐫𝐥𝐝."

Saturday, October 04, 2025

The most blessed among all living beings on this earth are the trees



अहो एषां वरं जन्म सर्वेषां पर्युपजीविनां।धन्या महिरुहा येभ्यो निराशा यन्ति नार्थिनः।पत्र पुष्प फल च्छाया मूलवल्कलदारुभिः।गन्ध निर्यास भस्मास्थि तोक्मैश्च सर्वान् कामान् वितन्वते॥ श्रीमद् भागवते।

aho eṣāṃ varaṃ janma sarveṣāṃ paryupajīvināṃ।dhanyā mahiruhā yebhyo nirāśā yanti nārthinaḥ।patra puṣpa phala cchāyā mūlavalkaldārubhiḥ।gandha niryāsa bhasmāsthi tokmaiśca sarvāṇ kāmān vitanvate॥ śrīmad bhāgavate।

The most blessed among all living beings on this earth are the trees.Their lives are worthy beyond description. No one approaching them would go disappointed. They fulfil the desires of all through their leaves, flowers, fruits, shadow, roots, bark, timber, and provided aroma, gum, cloth, food and nourishment, ashes, and sticks and supports with branches like bones


അഹോ ഏഷാം വരം ജന്മ സര്‍വേഷാം പര്യുപജീവിനാം।ധന്യാ മഹിരുഹാ യേഭ്യോ നിരാശാ യന്തി നാര്‍ഥിനഃ।പത്ര പുഷ്പ ഫല ച്ഛായാ മൂലവല്കലദാരുഭിഃ।ഗന്ധ നിര്യാസ ഭസ്മാസ്ഥി തോക്മൈശ്ച സര്‍വാന്‍ കാമാന്‍ വിതന്വതേ॥ ശ്രീമദ് ഭാഗവതേ।

ഈ വൃക്ഷങ്ങളുടെ ജീവിതം ഭൂമുഖത്ത് വസിക്കുന്ന എല്ലാ ജീവജാലങ്ങളിലും വച്ച് ഏറെ ശ്രേഷ്ടമാണ്. അവയുടെ ജീവിതം തികച്ചും ധന്യമാണ്. എന്തെങ്കിലും ആവശ്യത്തിനായി ഈ വൃക്ഷങ്ങളെ സമീപിക്കുന്നവര്‍ ഒരിക്കലും നിരാശരായി തിരിഞ്ഞു പോകേണ്ട സന്ദര്‍ഭം ഉണ്ടാവുകയില്ല.

വൃക്ഷങ്ങള്‍ സ്വന്തം ഇലകള്‍, പൂവുകള്‍, പഴങ്ങള്‍, തണല്‍, വേരുകള്‍, തോല്, തടി എന്നിവ മൂലം സുഗന്ധം, അരക്കും പശയും, ആഹാരം, വസ്ത്രം(മരവുരി) ഭസ്മം, എല്ലുകള്‍ പോലെ കടുപ്പമുള്ള തടി മുതലായ പലേ ഉപയോഗപ്രദങ്ങളായ കാര്യങ്ങളും വസ്തുക്കളും അവയെ ആശ്രയിക്കുന്നവര്‍ക്ക് ഒട്ടും മടിയില്ലാതെ ധാരാളമായി നല്കിക്കൊണ്ടേയിരിക്കുന്നു.

Sunday, July 13, 2025

Afflicted by the Planet Krishna



Afflicted by the Planet Krishna
------------------------------------------
न्यस्त क्रीडनको बालो जडवत्तन्मनस्तया
कृष्णग्रह गृहीतात्मा न वेद जगद् ईदृशम्॥
श्रीमद् भागवतं ७-४-३७
nyasta krīḍanako bālo jaḍavat tanmanstayā
kṛṣṇagraha gṛhītātmā na veda jagad īdṛśam||
śrīmad bhāgavataṁ 7-4-37
A very interesting narration in the Seventh Skanda, Chapter 4 of Srimad Bhagavata Puranam..
Prahlada, the son of Demon Hiranyakashipu
was a devotee of Krishna
right from the day he was born
Sri Suka is describing the usual conduct and behaviour of the boy Prahlada..
The boy had abandoned all plays so natural to youngsters..
He was practically immobile like a dead person
while keeping his mind constantly fixed in Krishna.
He never understood,
nor did he try to understand
what was happening in the world around him,
because he had become almost mad
as if he were afflicted by a planet (evil?)
which has a name Krishna..
We talk about Shani, Mars , Rahu , Kethu, Gulika etc affecting us..
Just wondering when will the planet Krishna have even a look at us?
ന്യസ്ത ക്രീഡനകോ ബാലോ ജഡവത്തന്മനസ്തയാ
കൃഷ്ണ ഗ്രഹ ഗൃഹീതാത്മാ ന വേദ ജഗത് ഈദൃശം
ശ്രീമദ്‌ ഭാഗവതം ഏഴാം സ്കന്ദം നാലാം അദ്ധ്യായം ശ്ലോകം മുപ്പത്തി ഏഴ്
പ്രഹ്ലാദന്‍ ബാലനായിരിക്കുമ്പോള്‍ തന്നെ അവനെ കൃഷണ ഭക്തി ഭ്രാന്തെന്ന പോലെ ബാധിച്ചിരുന്നു
ശുകന്‍ പറയുകയാണ്‌
ആ ബാലന്‍ കളിയെല്ലാം ഉപേക്ഷിച്ചു ജഡമെന്ന പോലെ ഉന്മത്തനായി കൃഷ്ണന്‍ എന്ന ഗ്രഹത്താല്‍ ബാധിക്ക്പ്പെട്ടു മനസ്സിന്റെ താളം തെറ്റി ഈ ലോകം എന്താണ് എന്ന ബോധം ഒട്ടും ഇല്ലാതെ ജീവിച്ചു.
നമ്മെയൊക്കെ ആ കൃഷ്ണഗ്രഹം എപ്പോഴെങ്കിലും തിരിഞ്ഞുനോക്കുമോ ?

Thursday, June 12, 2025

The lord reduced the weight of sin on this earth by arranging the destruction of many kings and their armies in battles



कृत्वा दैत्यवधं कृष्णः सरामो यदुभिर्वृतः।
भुवोऽवतारयद् भारं जविष्ठं जनयन् कलिम्॥१
ये कोपिताः सुबहु पाण्डुसुताः सपत्नैर्दुर्द्यूतहेलनकचग्रहणादिभिस्तान्।
कृत्वा निमित्तमितरेतरतः समेतान् हत्वा नृपान् निरहरत् क्षितिभारमीशः॥२
kṛtvā daityavadhaṁ kṛṣṇaḥ sarāmo yadubhirvṛtaḥ|
bhuvo'vatārayad bhāraṁ javiṣṭhaṁ janayan kalim||1
ye kopitāḥ subahu pāṇḍusutāḥ sapatnaidurdyūtahelanakacagrahaṇādibhistān|
kṛtvā nimittamitaretarataḥ sametān hatvā nṛpān niraharat kṣitibhāramīśaḥ||2

Sage Suka tells Pariskhit in the opening stanza of the eleventh skandham (canto) of Shrimad Bhagavatham
Krishna incarnated on this earth in the company of Balarama and the Yadu clan with the clear intention of reducing the heavy weight of sin accumulating on this earth, and he killed many demons himself and also managed and arranged such reduction of evil population through instigating strife and rivalry among the arrogant people.

The lord reduced the weight of sin on this earth by arranging the destruction of many kings and their armies in battles and other combative activities. He kindled extreme rage in the minds of the Sons of Pandus by his all-pervading will the incident of deceitful game of dice foisted on them by their cousins Kauravas, and upsetting them by causing verbal abuse and also the dragging of Draupadi by the hair in the open court (by Dussasana) and that extreme anger and acrimony became the cause for the great battle of Mahabharata which resulted in the decimation of huge population of people who fought the battle on both sides.


കൃത്വാ ദൈത്യവധം കൃഷ്ണഃ സരാമോ യദുഭിര്‍വൃതഃ।
ഭുവോഽവതാരയദ് ഭാരം ജവിഷ്ഠം ജനയന്‍ കലിം॥൧
യേ കോപിതാഃ സുബഹു പാണ്ഡുസുതാഃ സപത്നൈര്‍ദുര്‍ദ്യൂതഹേലനകചഗ്രഹണാദിഭിസ്താന്‍।
കൃത്വാ നിമിത്തമിതരേതരതഃ സമേതാന്‍ ഹത്വാ നൃപാന്‍ നിരഹരത് ക്ഷിതിഭാരമീശഃ॥൨


ശ്രീമദ്‌ ഭാഗവതം ഏകാദശ സ്കന്ധം തുടങ്ങുമ്പോൾ ശ്രീ ശുകമഹർഷി പരീക്ഷിത്തിനോടു പറയുന്നു.

ഭഗവാൻ കൃഷ്ണൻ ബലരാമനോടും യദുവംശത്തോടും ഒപ്പം ഈ ഭൂമിയിൽ അവതരിച്ചത് തന്നെ പാപം കൊണ്ട് ഭാരമേറിയ ഭൂമിയുടെ അത്തരം സാന്ദ്രത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ആയിരുന്നു. അദ്ദേഹം ഒട്ടേറെ അസുരന്മാരെയും ദാനവന്മാരെയും സ്വയം വകവരുത്തി. പിന്നെ അസത്തുക്കളായ ജനങ്ങളുടെ മനസ്സിൽ ക്രോധവും വിരോധവും ജനിപ്പിച്ച് അവരെ തമ്മിൽ കലഹിപ്പിച്ചു വിനാശത്തിലെയ്ക്ക് നയിക്കുവാൻ വേണ്ടതെല്ലാം ചെയ്തു.

ഭൂമിയുടെ ഭാരം കുറയ്ക്കാനായി ഭഗവാൻ അവിടെ നിറഞ്ഞു നിന്നിരുന്ന ധാരാളം രാജാക്കന്മാരുടെയും അവരുടെ സൈന്യങ്ങളുടെയും വിനാശം യുദ്ധങ്ങളിലൂടെയും മറ്റു നശീകരണ പ്രവർത്തനങ്ങളിലൂടെയും സംഭവിക്കുന്നത് ഉറപ്പുവരുത്തി.
സ്വന്തം സങ്കല്പത്തിനനുസരിച്ചു പാണ്ഡവന്മാരുടെ മനസ്സുകളില്‍ കൌരവന്മാരുമായുള്ള ഒടുങ്ങാത്ത പകയും വിദ്വേഷവും ഉണ്ടാക്കിയെടുത്തു. കൌരവന്മാരുടെ കള്ളച്ചൂതും, തുറന്ന സഭയിൽ നടന്ന അവഹേളനവും ദ്രൌപദിയെ ദുശ്ശാസനൻ മുടിയിൽ പിടിച്ചു വലിച്ചിഴച്ചതും എല്ലാം ആ കലഹത്തിനു നിമിത്തങ്ങളായി.. ആ കലഹം കാരണമായി ഭൂമിയിൽ അന്നുണ്ടായിരുന്ന രാജാക്കന്മാർ എല്ലാം രണ്ടു ചേരികളായി പിരിഞ്ഞുനിന്ന് മാരകമായ മഹാഭാരതയുദ്ധം ചെയ്തു. അതിലൂടെ ഭഗവാന്‍റെ ഉദ്ദേശമായിരുന്ന ഭൂഭാരം കുറയ്ക്കുക എന്ന പ്രക്രിയ പ്രാവർത്തികമായി

Monday, May 26, 2025

Even an orphan thrown in the forest, if the favourable eyes of destiny falls on him would live and thrive



पथि च्युतं तिष्ठति दिष्टरक्षितं गृहे स्थितं तद्विहतं विनश्यति।
जीवत्यनाथोऽपि तदीक्षितो वने गृहेऽपि गुप्तोऽस् हतो न जीवति॥
भागवत पुराणे इन्दिश्चे स्प्रुचे ३९०२ ४४९६
pathi cyutaṁ tiṣṭhati diṣṭarakṣitaṁ grīhe sthitaṁ tadvihataṁ vinaśyati|
jīvatyanātho'pi tadīkṣito vane gṛhe'pi guptoasya hato na jīvati||
bhāgavata purāṇe indiśce spruce 3902 4496
If it is given the protection of destiny, even valuables thrown carelessly on the street would not be lost. If fate works adversely, even things kept securely at home would get destroyed. Even an orphan thrown in the forest, if the favourable eyes of destiny falls on him would live and thrive. And if destiny has marked the end of a person, then he will not survive even if he hides securely in his own house.

Saturday, May 03, 2025

Each perception is a reality no doubt.



A situation in Bhagavatham comes to mind.
Krishna and Balabadra come to Mathura on the invitation of Kamsa .
As the attractive youngsters walk along the royal thoroughfare like a pair of lion cubs various persons see them differently.
For Kamsa it is the approach of death god in double dose.
For the lovely damsels of the city, the twosome is the fructification of romantic dreams.
For the subjects this is the appearance of the saviours from tyranny.
For Devaki and Vasudeva it is the approach of their darling boys.
For the urchins of Gokulam who walk alongside them the two are their dearest friends ..
Each perception is a reality no doubt.
But those realities are born in the respective minds.
Is there any difference between science ans spirituality?
Both after all seek truth

Saturday, February 08, 2025

Hari is everything



कालो देशः क्रिया कर्ता करणं कार्यमागमः।
द्रव्यं फलमिति ब्रह्मन् नवदोक्तोऽजया हरिः॥
महासुभाषितसङ्ग्रहे ९८९४ भागवत पुराणे
kālo deśaḥ kriyā kartā karaṇaṁ kāryamāgamaḥ|
dravyaṁ phalamiti brahman navadokto'jayā hariḥ||
mahāsubhāṣitasaṅgrahe 9894 bhāgavata purāṇe
According to Bhagavata Purana, the supreme Lord Hari, through his invincible yoga maya manifests Himself as time, place, action, agent of action, the instrument for action, effect of action, the resultant matter and also the outcome of action.

Saturday, July 03, 2021

one is all lone either in virtue or sin

 



एक: प्रसूयते जन्तुरेक एव प्रलीयते ।
एकोऽनुभुङ्क्ते सुकृतमेक एव च दुष्कृतम् ॥ २१ ॥

ekaḥ prasūyate jantur eka eva pralīyate
eko ’nubhuṅkte sukṛtam eka eva ca duṣkṛtam

Srimad Bhagavatham 10-40-29



जन्तुः the being who is alive, the one who is brought to this world एकः as a single one प्रसूयते is born सः he एक एव as one alone प्रलीयते dies, meets destruction एकः all alone सुकृतं the results of good and virtuous actions, दुष्कृतं the consequences of wrong, sinful activities sufferings अनुभुङ्क्ते undergo, suffer एव च too

Every living being who has been brought to this world, arrives here as single. At the time of death too he passes over to the realm of death all alone. He enjoys the beneficial results of his good and virtuous deeds essentially as an individual and his suffering and atonement for wrong, sinful activities perpetrated by him too is at individual level.



The slokam comes in Srimad Bhagavatham.. Tenth Canto.. Akrura is on a visit to Hastinapura, and has visited Kunti, his cousin, who was under stress after having lost her husband Pandu, and, along with her five young sons is living in utterly miserable condition, being at the mercy of her husband’s elder brother Dhristarashtra. Dhritarashtra is obsessively attached to his sons and especially his eldest offspring Duryodhana. Duryodhana hated the sons of his Uncle intensely and wanted to ensure their annihilation. Akrura takes stock of the condition of his sister and her sons and is then visiting Dhritarashtra with a request that there should not be any prejudice against Kunti and her sons just because the King’s own sons do not like them. Too much of attachment to some individuals that would cause prejudice and detriment to some others was not the right path for a just person and a leader. Personal attachments are just temporary, and every person is, after all, alone. Every person is free to enjoy exclusively the results of his own good deeds and every person is doomed to face the consequences of his own sinful actions all alone.

ഏക: പ്രസൂയതേ ജന്തുരേക ഏവ പ്രലീയതേ ।

ഏകോഽനുഭുങ്ക്തേ സുകൃതമേക ഏവ ച ദുഷ്കൃതം॥ ൨൧ ॥



ഈ ഭൂമിയില്‍ ജനിച്ച ഓരോ വ്യക്തിയും ഇവിടെ എത്തിയിരിക്കുന്നത് തികച്ചും ഒറ്റയാന്‍ ആയാണ്. ഒരാള്‍ മരിച്ചു പോകുമ്പോഴും അയാള്‍ മറ്റാളും കൂട്ടില്ലാതെ ഒറ്റയ്ക്ക് തന്നെയാണ്. ചെയ്ത നന്മകള്‍കൊണ്ടും പുണ്യങ്ങള്‍ കൊണ്ടും ലഭിക്കുന്ന നല്ല ഫലങ്ങള്‍ അയാള്‍ അനുഭവിക്കുന്നതും മിക്കവാറും ഏകനായി ആയിരിക്കും. അതുപോലെ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കുള്ള ശിക്ഷയായി കഷ്ടങ്ങളും യാതനകളും അനുഭവിക്കാനും അയാള്‍ തികച്ചും ഒറ്റയ്ക്കുതന്നെ ബാധ്യസ്ഥനാണ്.



ഈ ശ്ലോകം ഭാഗവതം ദശമസ്കന്ധത്തില്‍ കാണുന്നതാണ്. അക്രൂരന്‍ സഹോദരിയായ കുന്തിയെ സന്ദര്‍ശിക്കാന്‍ ഹസ്തിനാപുരത്തില്‍ എത്തിയിരിക്കുകയാണ്. പാണ്ഡുവിന്‍റെ മരണത്തോടെ നിസ്സഹായയായിത്തീര്‍ന്ന കുന്തി തന്‍റെ അഞ്ചു മക്കളോടൊപ്പം ഭര്‍ത്താവിന്‍റെജ്യേഷ്ടനും രാജാവും ആയ ധൃതരാഷ്ട്രന്‍റെ സംരക്ഷണത്തില്‍ ഹസ്തിനാപുരിയില്‍ കാലം കഴിച്ചു കൂട്ടുകയാണ്.

കൌരവന്മാരുടെ അധിക്ഷേപവും ശത്രുതയും നേരിട്ടുകൊണ്ടുള്ള അവരുടെ ജീവിതം തികച്ചും ദുരിതപൂര്‍ണ്ണം ആണ്. ധൃതരാഷ്ട്രന് സ്വന്തം മക്കളോടും, പ്രത്യേകിച്ച് ദുര്യോധനനോടും അന്ധമായ വാത്സല്യമാണ്. ദുര്യോധനന്നാകട്ടെ പാണ്ഡവന്മാരെ ഉന്മൂലനം ചെയ്യണം എന്ന കാര്യത്തില്‍ ഏറെ താല്‍പര്യവും ആണ്. കുന്തിയെ കണ്ടു അവരുടെയും മക്കളുടെയും ദയനീയാവസ്ഥ ചോദിച്ചറിഞ്ഞ ശേഷം അക്രൂരന്‍ ധൃതരാഷ്ട്രരെ സന്ദര്‍ശിച്ച് കുന്തിയോടും മക്കളോടും ക്രൂരത കാണിക്കുകയോ അത്തരം ക്രൂരതകള്‍ക്ക് അനുവാദം നല്‍കുകയോ ചെയ്യരുത് എന്ന് അപേക്ഷിക്കുകയാണ്. ധൃതരാഷ്ട്രന്‍ അദ്ദേഹത്തിന്റെ മക്കള്‍ക്ക് പാണ്ഡവരോട് വെറുപ്പും അസഹിഷ്ണുതയും ഉണ്ടെന്ന ഒരു കാരണം കൊണ്ട് മാത്രം പാണ്ഡവരുടെ ന്യായമായ താല്പര്യങ്ങള്‍ക്ക് കോട്ടം വരുത്തരുത് എന്ന കാര്യം ഉണര്‍ത്തിക്കുകയാണ്. ചില വ്യക്തികളോടുള്ള അതിരുകടന്ന പ്രതിബദ്ധത കൊണ്ട് മാത്രം ഒരാള്‍ വേറെ ചിലര്‍ക്ക് നാശം വരുത്തി വയ്ക്കുന്ന നിലയിലേക്ക്‌ ഒരിക്കലും വഴുതിവീഴരുത്. അത്തരം പെരുമാറ്റം ഒരു കുടുംബനാഥനും ഭാരണാധികാരിയ്ക്കും യോജിക്കുന്നതല്ല. വ്യക്തി ബന്ധങ്ങള്‍ ഒരിക്കലും ശാശ്വതങ്ങള്‍ അല്ല. ഓരോ വ്യക്തിയും യഥാര്‍ത്ഥത്തില്‍ അയാള്‍ മാത്രം ഒറ്റക്കാണ്. ഓരോരു വ്യക്തിയും താന്‍ ചെയ്ത നന്മകളുടെ ഫലങ്ങള്‍ മിക്കവാറും താന്‍ തന്നെ ആസ്വദിക്കുന്നു. ചെയ്ത പാപങ്ങളുടെ ഫലങ്ങളും അനുഭവിച്ചു തീര്‍ക്കാനും അയാള്‍ ആത്യന്തികമായി ഒറ്റയ്ക്ക് തന്നെ ആയിരിക്കും. .