pachai maamalai pol mene

Showing posts with label samayochitapadyamalika. Show all posts
Showing posts with label samayochitapadyamalika. Show all posts

Saturday, June 06, 2026

following the path of righteousness, just overcome the ocean of woes as if in a sport



कस्यचित् किमपि नो हरणीयं मर्मवाक्यमपि नोच्चरणीयम्।
श्रीपतेः पदयुगं स्मरणीयं लीलया भवजलं तरणीयम्॥
kasyacit kimapi no haraṇīyaṃ marmavākyamapi noccaraṇīyam।
śrīpateḥ padayugaṃ smaraṇīyaṃ līlayā bhavajalaṃ taraṇīyam॥
Mahasubhashita Sangraham 9237 Samayochita padyamalika

One should not steal anything, one should not take away by force something which rightly belongs to others
One should not utter words that shatter other’s minds
One should meditate upon the sacred pair of lotus- like feet of Sripathi,Vishnu, the Lord of Sri the Laksmai
And thus, following the path of righteousness, one should just overcome the ocean of worldly woes with great ease as if in a sport..

कस्य चित् of anyone किं अपि what ever न हरणीयं should not be stolen, taken away अपि च also मर्म वाक्यं sharrp words , words having the effect of shattering the vital parts न उच्चरनीयं should not be uttered श्रीपतेः the Lord and Master of Sree, the Laskhamin पदयुगं the pair of feet स्मरणीयं should be meditated upon लीलया as if in a pleasant game भवजलं the ocean of worldly woes तरणीयं should be crossed


കസ്യചിത് കിമപി നോ ഹരണീയം മര്‍മ്മവാക്യമപി നോച്ചരണീയം|
ശ്രീപതേഃ പദയുഗം സ്മരണീയം ലീലയാ ഭവജലം തരണീയം||
മഹാസുഭാഷിത സംഗ്രഹം ൯൨൩൭ സമയോചിത പദ്യമാലിക

മറ്റുള്ളവരുടെ സാധനങ്ങള്‍ കക്കുകയോ കവര്‍ച്ച ചെയ്യുകയോ അരുത്.. തന്‍റെതല്ലാത്തോന്നും ആശിക്കരുത്.
മറ്റൊരാളുടെ മര്‍മ്മത്തില്‍ തറയ്ക്കുന്ന ക്രൂരമായ വാക്കുകള്‍ ഒരിക്കലും പ്രയോഗിക്കരുത്
ഐശ്വര്യദേവതയായ ശ്രീദേവിയുടെ നാഥനായ ഹരിയുടെ താമരപ്പൂകളെ വെല്ലുന്ന കഴളിണകള്‍ ഇപ്പോഴും സ്മരിച്ച്ചുകൊണ്ടിരിക്കണം.
ഇപ്രകാരം നന്മയുടെയും ധര്‍മ്മത്തിന്‍റെയും വഴിയില്‍ യാത്ര ചെയ്തുകൊണ്ട് ജീവിതം എന്ന കഷ്ടപ്പാടുകളുടെ കടല്‍ വെറും കളിയെന്ന പോലെ എളുപ്പത്തില്‍ കടന്ന്  മറുകര എത്തണം.

Sunday, October 12, 2025

A bad king and a bad policy maker would surely find themselves in the dustbin of history

कलहान्तानि हर्म्याणि कुवाक्यान्तं च सौहृदम्।
कुराजान्तानि राष्ट्राणि कुकर्मान्तं यशो नृणाम्॥
समयोचितपद्यमालिका
kalahāntāni harmyāṇi kuvākyāntaṁ ca sauhṛdam|
kurājāntāni rāṣṭrāṇi kukarmāntaṁ yaśo nṛṇām||
samayocitapadyamālikā
A very relevant message..
Once there is a breach in the fence, however well it is mended later, the area of fracture would persist.. and might cause distress too.
So relations should be guarded with very soft affection and care.
Meaning of the slokam from Samayochitapadyamalika
=================
A combined and harmonious household, with common hearth or fireplace would be in place only till the first quarrel.
A close friendship would survive only till there is no exchange of words of insult or acrimony
A nation would be in its peaceful, healthy and prosperous existence only till there is a good ruler or a king
And
The fame and popularity of a ruler would be in place only till he commits the first bad deed or the first policy fiasco.
===================
Of course, life has to go on even after quarrels, bad words, and a country should survive even if there is a bad ruler and ad bad decision maker..
But the best alternative then would be to end quarrels and accommodate, and to control the tongues..
A bad king and a bad policy maker would surely find themselves in the dustbin of history sooner of later, whatever be the political system.. democracy, autocracy or anything.
History has proved that again and again..
regards
k v ananthanarayanan

Friday, September 26, 2025

the real temple is our own heart which can spread love and happiness

 

येन केन प्रकारेण यस्य कस्यापि देहिनः।
सन्तोषं जनयेत् प्राज्ञः तदेवेश्वर पूजनम्॥
संयोचितपद्यमालिका
yena kena prakāreṇa yasya kasyāpi dehinaḥ|
santoṣaṁ janayet prājñaḥ tadeveśvara pūjanam||
samayochitapadyamaalikaa
A man with good sense and sense of purpose should strive for ever to do good and to give happiness to any of the fellow beings in whatever way he could. That is, and that alone is the real worship of the supreme being who is manifest everywhere.
After all worship of God is in reality is just keeping the mind pure and kind, and desisting from harbouring evil thoughts and tendency to harm others.. We the human beings just love creating symbols and ascribing the desirable qualities we should possess on some idols and so we created religions, temples and such institutions.. As time passed, the lofty ideas were superimposed on those symbols and we forgot to imbibe the qualities in our own daily lives as simple human beings.. The real religion is our own lifestyle which is noble, and the real temple is our own heart which can spread love and happiness everywhere.. If we overlook that fact, then religions and temples have little meaning.

യേന കേന പ്രകാരേണ യസ്യ കസ്യാപി ദേഹിനഃ।
സന്തോഷം ജനയേത് പ്രാജ്ഞഃ തദേവേശ്വര പൂജനം॥
സമയോചിത പദ്യമാലികാ
വിവരവും വിവേകവും ജീവിതത്തിൽ ദിശാബോധവും ഉള്ള മനുഷ്യൻ എല്ലായ്പ്പോഴും ഏതു വിധേനയും സഹജീവികള്‍ക്ക്—അവർ ആരായിരുന്നാലും ശരി – സന്തോഷവും സമാധാനവും നല്‍കാൻ ശ്രമിക്കണം. അതാണ്‌, അത് മാത്രമാണ്, കാണുന്ന ഇടമെല്ലാം വ്യാപിച്ചു കിടക്കുന്ന സർവശക്തനായ ദൈവത്തിനു അവൻ അർപ്പിക്കുന്ന ആരാധന.
ഈശ്വരനെ ഭജിക്കുക എന്നത് യഥാർത്ഥത്തിൽ സ്വന്തം മനസ്സിനെ കളങ്കമില്ലാതെയും കരുണ നിറഞ്ഞതായും എന്നും സൂക്ഷിക്കുക എന്നതാണ്. മനുഷ്യർ നന്മയേയും ഉന്നതിയെയും പ്രതീകങ്ങൾ ആയി മാറ്റി അവയെ ആരാധിക്കാൻ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് മഹത്തായ തത്ത്വങ്ങളെ പ്രതിമകളിലും, ക്ഷേത്രങ്ങളിലും, മതങ്ങളിലും ആവാഹിച്ചെടുത്ത് അവയെ ജീവിതത്തിന്റെ ഭാഗമായി പ്രതിഷ്ഠിച്ചത്. പക്ഷെ പലപ്പോഴും ഈ തത്ത്വങ്ങൾ നിത്യജീവിതത്തിൽ പകർത്താൻ നാം മറന്നു. യഥാർത്ഥത്തിൽ മതം എന്ന് പറയുന്നത് നമ്മുടെ കളങ്കമില്ലാത്ത, കരുണയും സ്നേഹവും നിറഞ്ഞ ജീവിത ചര്യയാണ്.. യഥാർത്ഥ ക്ഷേത്രം നല്ല മനുഷ്യന്റെ ഹൃദയം അല്ലാതെ മറ്റൊന്നുമല്ല. ഈ സത്യം മനസ്സിലാക്കാൻ പറ്റാത്ത ഒരു മതത്തിനും ക്ഷേത്രത്തിനും സ്ഥാപനത്തിനും വലിയ പ്രസക്തി ഒന്നുമില്ല.

Tuesday, July 15, 2025

odd behaviour when destruction is imminent



odd behaviour when destruction is imminent

पौलस्त्यः कथमन्यदारहरणे दोषं न विज्ञातवा-
नक्षैश्चापि युधिष्ठिरेण रमता ज्ञातो न दोषो नु किम्।
रामेणापि वने न हेमहरिणस्यासंभवो लक्षितः
प्रत्यासन्नविपत्तिमूढमनसां प्रायो मतिः क्षीयते॥
समयोचितपद्यमालिका
पञ्चतन्त्रं

paulastyaḥ kathamanyadāraharaṇe doṣaṁ na vijñātavā-
nakṣaiścāpi yudhiṣṭhireṇa ramatā jñāto na doṣo nu kim|
rāmeṇāpi vane na hemahariṇasyāsaṁbhavo lakṣitaḥ
pratyāsannavipattimūḍhamanasāṁ prāyo matiḥ kṣīyate||
samayocitapadyamālikā
pañcatantraṁ

When our times are bad and misfortunes are ready to strike, our minds would become insensitive, and lose its power of to discern good from bad..

And usually, our indiscreet thoughts and actions either bring about the misfortune or deepen the impact of such unfortunate happening.

The above slokam quoted in Samayochitapadyamalika, and also found in Panchatantram of Vishnu Sharma underline the above idea with glaring examples of what happened in the lives of some of the great heroes..

Meaning of the Sloka

Was Ravana not aware of the dangers that can befall him when he abducted the wife of someone else?
Was Yudhistira oblivious to the dangers and misfortunes that can follow his indulgence with the game of dice?
Was Rama not intelligent enough to sense the absurdity in chasing a deer made of gold, while wandering in the forest?
Perhaps the intellect and good senses of even the best of men just gets weakened and clouded when dangers and misfortunes are arriving

Ravana was a great scholar and a valourous king.. No one can believe that he was not aware of the impropriety in abducting Sita.. And the danger he could face at the hand of Rama..Still Ravana stole Sita
Yudhistira was virtue personified. And a shrewed statesman.. Still he fell into the trap of having a game of dice with his cousin Duryodhana.. With the wager fixed as his own kingdom.. and fully knowing that the tricky Shakuni was pulling the strings on the other side.
Rama and Sita, the divine couple could not have credulous enough to believe that a deer with the colour of gold was not a normal thing, and normally Rama could not have left Sita all alone in the forest and set out to capture that goldern antelope. But their minds got clouded.. And Ravana seized the opportunity to abduct Sita..
Even the best of minds get baffled and become clueless when times are bad. And danger is imminent
So better to take proper care when times are good or times are at least normal..

പൌലസ്ത്യഃ കഥമന്യദാരഹരണേ ദോഷം ന വിജ്ഞാതവാ-
നക്ഷൈശ്ചാപി യുധിഷ്ഠിരേണ രമതാ ജ്ഞാതോ ന ദോഷോ നു കിം।
രാമേണാപി വനേ ന ഹേമഹരിണസ്യാസംഭവോ ലക്ഷിതഃ
പ്രത്യാസന്നവിപത്തിമൂഢമനസാം പ്രായോ മതിഃ ക്ഷീയതേ॥
സമയോചിതപദ്യമാലികാ
പഞ്ചതന്ത്രം

നമ്മുടെ സമയം ശരിയല്ലെങ്കില്‍, ദൌര്‍ഭാഗ്യം നമ്മുടെ തലയില്‍ വീഴാന്‍ തയാറായി നില്‍ക്കുകയാണെങ്കില്‍ നാം മനസ്സ് മരവിച്ചു ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ട അവസ്ഥയില്‍ ചെന്ന് പെടും.

അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ തെറ്റായ വഴിയില്‍ മാത്രം പോവുന്ന ചിന്തകളും പ്രവൃത്തികളും നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കും, ചെറിയ പ്രശ്നങ്ങള്‍ പോലും സങ്കീര്‍ണ്ണത നിറഞ്ഞവ ആയിത്തീരും.

സമയോചിത പദ്യമാലികയിലും പഞ്ചതന്ത്രത്തിലും കാണുന്ന മുകളില്‍ കൊടുത്ത ശ്ലോകം ഈ കാര്യം വിശദീകരിക്കുന്നു. ഏറെ ഔന്നത്യം വച്ചു പുലര്‍ത്തിയ ചില വ്യക്തികളുടെ ജീവിതത്തില്‍ സംഭവിച്ച നിര്‍ഭാഗ്യകരങ്ങളായ കാര്യങ്ങള്‍ ഇവിടെ ഉദാഹരണമായി എടുത്തു കാട്ടിയിരിക്കുന്നു.

ശ്ലോകത്തിന്‍റെ അര്‍ത്ഥം.

മറ്റൊരുവന്‍റെ, അതും ഏറെ ശക്തനായ ശ്രീരാമന്‍റെ പത്നിയെ അപഹരിക്കുന്ന അവസരത്തില്‍ അതുമൂലം തനിക്ക് നേരിടേണ്ടി വരാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ച് പുലസ്ത്യപുത്രനായ രാവണന് അറിയാമായിരുന്നില്ലേ ?

വിലയെരിയതെല്ലാം പണയം വച്ച് ദുര്യോധനനുമായി ചൂത് കളിച്ച അവസരത്തില്‍ ആ കളിയില്‍ തോറ്റാല്‍ തനിക്കുണ്ടായെക്കാവുന്ന ഭീമമായ നഷ്ടത്തെയും മാനഹാനിയെയും കുറിച്ച് യുധിഷ്ടിരന്‍ അറിയാതെ പോയോ ?

കാട്ടില്‍ താമസിക്കുമ്പോള്‍ സീതയുടെ സുരക്ഷിതത്വം കണക്കാക്കാതെ ഒരിക്കലും സൃഷ്ടിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു ജീവിയാണ് അതെന്നു അറിഞ്ഞു കൊണ്ട് തന്നെ ഒരു സ്വര്‍ണ്ണമാനിനെ വേട്ടയാടാന്‍ ഓടി നടന്ന രാമന്‍ അത്രയും വിവരം കെട്ടവന്‍ ആയിരുന്നോ ?

അപകടങ്ങളും ദൌര്‍ഭാഗ്യവും ഒരു വ്യക്തിയെ ബാധിക്കാന്‍ തയാറായി അയാളെ അടുക്കുമ്പോള്‍ അയാളുടെ ബുദ്ധിയ്ക്ക് മങ്ങല്‍ സംഭവിക്കുന്നു, അയാളുടെ വിവേകം നശിച്ചു പോകുന്നു. ഇതായിരിക്കണം അവര്‍ക്കെല്ലാം പറ്റിയത്.

രാവണന്‍ ഒരു മഹാ പണ്ഡിതനും ശക്തനായ ഭരണാധികാരിയും ആയിരുന്നു. സീതയെ അപഹരിക്കുന്നതില്‍ ഉള്ള തെറ്റും അതുമൂലം ഉണ്ടായേക്കാവുന്ന ആപത്തും അയാള്‍ക്ക് അറിയുമായിരുന്നില്ല എന്ന ആരും വിശ്വസിക്കില്ല. എങ്കിലും രാവണന്‍ സീതി കട്ടുകൊണ്ടു പോയി.

ധര്‍മ്മവും സദാചാരബോധവും ഏറെ വച്ചു പുലര്‍ത്തിയിരുന്ന, ധിഷനാധനനായ ഒരു ചക്രവര്‍ത്തി ആയിരുന്നു യുധിഷ്ടിരന്‍. എന്നിട്ടും അദ്ദേഹം ചാര്‍ച്ചക്കരനായ ദുര്യോധനന്‍റെ ചതിയില്‍ പെട്ട് അയാളോടൊപ്പം ചൂത് കളിക്കാന്‍ മുന്നോട്ടു വന്നു, തന്‍റെ സ്വന്തം രാജ്യം തന്നെ പന്തയത്തില്‍ വാതു വച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ അയാള്‍ക്ക് അറിയാമായിരുന്നു വഞ്ചകനും ക്രൂരനും ആയ ശകുനിയാണ് ദുര്യോധനന് വേണ്ടി ചരട് വലിക്കുന്നത് എന്ന്.

രാമനും സീതയും ദൈവീകങ്ങളായ അവതാരങ്ങള്‍ ആണ്. അവര്‍ക്ക് മായ കൊണ്ട് സൃഷ്ടിച്ചെടുത്ത ഒരു സ്വര്‍ണ്ണമാന്‍ കൃത്രിമയും വ്യാജവും ആണെന്ന് അറിയാതിരിക്കുമോ. സാധാരണമായ യുക്തി വച്ച് നോക്കിയാല്‍ രാമന്‍ സീതയെ തനിയെ വിട്ടു അത്തരം സ്വര്‍ണ്ണമാനിന്‍റെ പുറകെ ഓടും എന്ന് കരുതാന്‍ ഒരു നിര്‍വാഹവും ഇല്ല. പക്ഷെ കാലദോഷം അവരുടെ ചിന്തകള്‍ക്കും യുക്തിബോധത്തിനും മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ടാവണം. രാമന്‍ സ്വര്‍ണ്ണമാനിന്‍റെ പിറകില്‍ ഓടി. രാവണന്‍ സീതയേയും കൊണ്ട് ഓടി.

ഏറെ തീക്ഷ്ണതയും ശക്തിയും ഉള്ള മനസ്സുകലെപ്പോലും കാലപ്പിഴവു നിര്‍വീര്യമാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അപകടങ്ങളെ അഭിമുഖീകരിച്ച് അവയില്‍ സ്വയം പുറത്തു വരാനുള്ള മനഃസാന്നിധ്യം അവര്‍ക്ക് ഇല്ലാതാവുന്നു.

അതുകൊണ്ട് നമുക്ക് ചെയ്യാവുന്ന കാര്യം ഇതാണ്.. കാലം അത്രയൊന്നും മോശമല്ലാതെയുള്ള അവസരങ്ങളില്‍ത്തന്നെ കഴിയാവുന്ന മുന്‍കരുതലുകള്‍ എല്ലാം കൈക്കൊള്ളുക.

Friday, June 13, 2025

This piece of cloth which is my upper garment, was worn with care by my father earlier , and prior to that, my grandfather and his grandfather



अयं पटो मे पितुराद्यभूषणः पितामहाद्यैरभि भुक्तयौवनः।
मत्पुत्रपौत्रानपि समलङ्करिष्यत्यतो मया कक्षपुटेन धार्यते॥
समयोचित पद्यमालिका

ayaṁ paṭo me piturādyabhūṣaṇaḥ pitāmahādyairabhi bhuktayauvanaḥ|
matputrapautrānapi samalaṅkariṣyatyato mayā kakṣapuṭena dhāryate||
samayochita padyamaalikaa

अयं this पट: piece of cloth मे पितुः my fathers आद्य भूषणः आसीत् was the first garment अयं this पितामहाद्यैः by grandfatather and elders अपि too भुक्त यौवन आसीत् used during their youth मत् पुत्र पौत्रान् my sons and grandsons अलन्करिष्यति would decorate, would become the adornment of ततः therefore मया by me तत् पट: that clothe कक्षपुटेन धार्यते is kept securely in the small of my arms or on my armpit

The poet is having a dig at people who cling to some old possessions with fetish-like obsession. “This piece of cloth which is my upper garment, was worn with care by my father earlier , and prior to that, my grandfather and his grandfather too have used it in their youthful days. And I am sure that my son and my grandson also would adorn their bodies with the same cloth. So I shall hold the cloth safe and secure under my armpit for ever, so that it would not be soiled or damaged.”

Some people make a lot of show about their ancestry and make very tall claims about their lineage too. The poet is just laughing at thems.



അയം പടോ മേ പിതുരാദ്യഭൂഷണഃ പിതാമഹാദ്യൈരഭി ഭുക്തയൌവനഃ।
മത്പുത്രപൌത്രാനപി സമലങ്കരിഷ്യത്യതോ മയാ കക്ഷപുടേന ധാര്യതേ॥
സമയോചിത പദ്യമാലികാ

തലമുറകളായി കുടുംബത്തില്‍ ഉള്ളതാണ്, അതുകൊണ്ട് ഒഴിവാക്കാന്‍ പറ്റാത്തതാണ് എന്നൊക്കെ ധരിച്ചുവശായി ചിലര്‍ ചില കാര്യങ്ങളില്‍ അമിതശ്രദ്ധ കാണിച്ചു അവയില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കാറുണ്ട്.
ഈ വസ്തുത ആക്ഷേപഹാസ്യത്തോടെ ചൂണ്ടിക്കാണിക്കുവാനാണ് കവി ശ്രമിക്കുന്നത്
“മേല്‍ വസ്ത്രമായി ഞാന്‍ ഉപയോഗിക്കുന്ന ഈ തുണി എന്‍റെ പിതാവ് മൂപ്പരുടെ ചെറുപ്പത്തില്‍ അണിഞ്ഞു നടന്നിരുന്നതാണ്. അതിനു മുമ്പേ എന്റെ മുത്തശ്ശന്‍റെയും അദ്ദേഹത്തിന്‍റെ പൂര്‍വ്വികരുടെയും എല്ലാ ചെറുപ്പകാലം കണ്ടതാണ് ഈ ഉത്തരീയം. പിന്നെ എന്റെ മക്കളും പേരമക്കളും എല്ലാം ഈ മേല്‍മുണ്ട്‌ തന്നെ ധരിക്കും. അക്കാരണം കൊണ്ട് ഞാന്‍ ഈ തുണിക്കഷണത്തെ എന്റെ കക്ഷത്തിന്‍റെ ഇടുക്കില്‍ ഭദ്രമായി സൂക്ഷിക്കട്ടെ. അത് ചീത്തയാവുകയോ കീറിപ്പോവുകയോ ചെയ്യരുതല്ലോ.

ചിലര്‍ കുടുംബ മഹിമയോടും പാരമ്പര്യത്തോടും എല്ലാം വേണ്ടതിലധികം താല്പര്യം കാണിക്കുകയും അത്തരം കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു നടക്കുകയും ചെയ്യുന്നത് ഹാസ്യത്തോടെ കാണുകയാണ് കവി ഇവിടെ

Thursday, February 01, 2024

उच्छिष्टं शिवनिर्माल्यं वमनं शवकर्पटः।



उच्छिष्टं शिवनिर्माल्यं वमनं शवकर्पटः।
काकविष्ठासमुत्पन्नः पञ्चैतेऽतिपवित्रकाः॥
ucchiṣṭaṁ śivanirmālyaṁ vamanaṁ śavakarpaṭaḥ|
kākaviṣṭhāsamutpannaḥ pañcaite'tipavitrakāḥ|| samayochita padyamaalikaa
It is the common belief that the following five objects are highly inauspicious and should never be used
1. Leftover from food already used by someone
2. The things that have been once used for the worship in Shiva temples
3. The vomit
4. The clothe covering a dead body
5. The droppings or excreta of a crow.
But in a different context the same five could be the most sacred
1. Leftover food… The milk that is mulched from a cow after the calf drinks
2. Remaining after use by Shiva.. The Ganga river, that oozes out of the matted locks of the Lord
3. The Vomit.. The honey consumed by honey bees and then vomited out into combs
4. The cloth covering the dead body… The silk.. Silk is woven from threads covering the bodies of silkworms which are killed.
5. Droppings of the crow.. They contain the seeds of Ashvaththa or Peepul tree, and when the seeds germinate the holiest among the trees are born.

Wednesday, January 10, 2024

अमा पूर्णा गुरुं हन्ति प्रतिपदं पाठनाशिनी



अमा पूर्णा गुरुं हन्ति प्रतिपदं पाठनाशिनी।उभयोरष्टमी हन्ति शिष्यं हन्ति चतुर्दशी॥समयोचितपद्यमालिका
amā pūrṇā guruṃ hanti pratipadaṃ pāṭhanāśinī।ubhayoraṣṭamī hanti śiṣyaṃ hanti caturdaśī॥samayocitapadyamālikā

अमा the Amavasya, new moon day पूर्णा the paurnami or full moon day च too गुरुं the teacher हन्ति causes damage प्रतिपदं the first day after either full moon or new moon.. Prathama thithi पाठनाशिनी भवति destroys or obliterates the lessons learned अष्टमी the tithi of Ashtami coming after full moon and new moon too उभयोः both teacher and student हन्ति cause damage चतुर्दशी the fourteenth day after full moon or new moon the Chaturdashi शिष्यं हन्ति causes damage to the disciple, pupil .
(The above statement is given with reference to the non teaching or anadhyayana days to be observed under the Indian Traditions)

If lessons are given on full moon or new moon day, it is inauspicious to the teacher. Teaching on the Prathama tithi destroys the lessons themselves. Teaching on Ashtami damages the teacher and the lessons too. And classes on chaturdashi are not good forthe student

അമാ പൂര്‍ണ്ണാ ഗുരും ഹന്തി പ്രതിപദം പാഠനാശിനീ।ഉഭയോരഷ്ടമീ ഹന്തി ശിഷ്യം ഹന്തി ചതുര്‍ദശീ॥സമയോചിതപദ്യമാലികാ

ഭാരതീയ പാരമ്പര്യത്തില്‍ ഗുരുകുലത്തിലെ അനാധ്യയന ദിനങ്ങള്‍.. അതായത് വേദാഭ്യാസം മുതലായവ നടത്താന്‍ പാടില്ലാത്ത ദിവസങ്ങളെക്കുറിച്ചു ഇവിടെ പറയുന്നു.

കറുത്ത വാവും വെളുത്ത വാവും ഗുരുവിനു ഹാനികരമാവും. കറുത്ത പ്രഥമയും വെളുത്ത പ്രഥമയും പഠിപ്പിക്കുന്ന വിഷയത്തെ ബാധിക്കും. രണ്ട്ട് അഷ്ടമി കളും ഗുരുവിനും ശിഷ്യനും നല്ലതല്ല . രണ്ടു ചതുര്‍ദ്ദശികളും ശിഷ്യന് ഗുണം ചെയ്യില്ല.

Tuesday, January 09, 2024

स्वगृहे पूर्ण आचारः परगेहे तदर्धकः

 



स्वगृहे पूर्ण आचारः परगेहे तदर्धकः। तदर्धकः परग्रामे पथि सूत्रवदाचरेत्॥ समयोचितपद्यमालिका

svagṛhe pūrṇa ācāraḥ paragehe tadardhakaḥ| tadardhakaḥ paragrāme pathi sūtravadācaret|| samayocitapadyamālikā

When you are staying in the comfort of your home follow all the rituals threadbare. If you have to stay in another house nearby, reduce the rituals to half. If you stay in another village, reduce it still by half. And while on travel reduce the rituals to the books.

Thursday, January 04, 2024

अल्पतोयश्चलत्कुम्भो

 



अल्पतोयश्चलत्कुम्भो ह्यल्पदुग्धाश्च धेनवः ।
अल्पविद्यो महागर्वी कुरूपी बहुचेष्टितः ।।
महासुभाषित संग्रहे ३१९२ 3192 
 samayochita padyamaalika

alpatoyaścalatkumbho hyalpadugdhāśca dhenavaḥ ।
alpavidyo mahāgarvī kurūpī bahuceṣṭitaḥ ।।

A pot containing only little water would be shaking and making sounds. Cows with little milk would be very aggressive, a person with limited knowledge would be arrogant and an ugly person would show off too much.

 



Saturday, November 25, 2023

अयुक्तं स्वामिनो युक्तं युक्तं नीचस्य दूषणम्



अयुक्तं स्वामिनो युक्तं युक्तं नीचस्य दूषणम्।
अमृतं राहवे मृतुर् विषं शङ्करभूषणम्॥
समयोचितपद्यमालिका
ayuktaṁ svāmino yuktaṁ yuktaṁ nīcasya dūṣaṇam|
amṛtaṁ rāhave mṛtur viṣaṁ ṣaṅkarabhūṣaṇam||
samayocitapadyamālikā
Even the most improper and indecent action by a person who is having power and influence would be treated as very proper and praiseworthy by most people around.. and mostly by timeservers
For a man of lowly character making scandals and disparaging even the right actions of all is taken as the right course of action
See, for Rahu, the Amrutham or life giving Ambrosia that emerged from the milky ocean proved to be poison
And the potent venom Kaalakoota emerging from the milky ocean proved to be a worthy ornament for Lord Shiva
We know the story of the demon Rahu. When ambrosia was recovered from the milky ocean the gods just took the pot away and gave the chase to the asuras. One asura from the other side too impersonated as a deva and accompanied them. When the life giving ambrosia was being served Lord Vishnu in the shape of Mohini to all the devas Rahu was also sitting in the row waiting for his share. However the Sun and moon sitting near him spotted the mischief and indicated this fact to Mohini. Mohini acted decisively and cut off the head of Rahu before the amrutham was served. Thus amrutham that is the eternal source of life for everyone proved to be the killer poison for Rahu
Similarly, when milky ocean yielded the potent venom through the snake Vasuki, the universe faced annihilation. However Lord Shiva received the poison in his palm and swallowed it. Fearing that the poison would prove disastrous to the universe that resided in the belly of Lord, he just managed to ensure that the venon stuck to his throat and formed a black mark there as if it is an ornament. Thus the Lord was called Neelakanda and poison became an ornament for Him.
അയുക്തം സ്വാമിനോ യുക്തം യുക്തം നീചസ്യ ദൂഷണം।
അമൃതം രാഹവേ മൃതുര്‍ വിഷം ശങ്കരഭൂഷണം॥
സമയോചിതപദ്യമാലികാ
പണവും പദവിയും അധികാരവും സ്വാധീനശക്തിയും എല്ലാം ഉള്ള വ്യക്തികള്‍ ചെയ്യുന്ന തരം താണവയും ഒട്ടും ന്യായമല്ലാത്തവയും ആയ പ്രവൃത്തികളെ പോലും പുകഴ്ത്താനും ന്യായീകരിക്കാനും ഒട്ടേറെ പേര് ഉണ്ടാവും, പ്രത്യേകിച്ച് അവസരവാധികള്‍ക്കിടയില്‍
ദുഷിച്ച സ്വഭാവം ഉള്ള ആള്‍ക്ക് മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പരത്താനും അവരെ സ്വഭാവ ഹത്യ ചെയ്യാനും ഉള്ള പ്രവണത ജന്മസിദ്ധമാണ്. അവര്‍ അങ്ങിനെ ചെയ്യുന്നത് ഒരു നേട്ടമായി എന്നും കരുതും.
എല്ലവര്‍ക്കും നിത്യജീവന്‍ നല്‍കുന്ന അമൃതം പാല്‍ക്കടലില്‍ നിന്ന് ഉയര്‍ന്നു വന്നപ്പോള്‍ അത് രാഹുവിന് മാരകാമായ വിഷമായി തീര്‍ന്നു.
അതെ സമയം പാല്‍ക്കടലില്‍ നിന്ന് തന്നെ പുറത്തു വന്ന കാളകൂടവിഷം ഭഗവാന്‍ ശങ്കരന് അലങ്കാരം ആയി മാറി.
രാഹു എന്ന അസുരന്‍റെ കഥ നമുക്കറിയാം. പാലാഴിയില്‍ നിന്ന് അമൃതം ലഭിച്ചപ്പോള്‍ അതിന്‍റെ പങ്കു അസുരന്മാര്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കാനായി ദേവന്മാര്‍ അമൃത കലശവും കൊണ്ട് ഒളിച്ചോടി. ഇതിനിടയില്‍ വിരുതനായ രാഹു എന്ന പേരുള്ള ഒരു അസുരന്‍ മാത്രം വേഷം മാറി ദേവന്മാരുടെ കൂടെ കൂടി. മോഹിനീ രൂപം പൂണ്ട ഭഗവാന്‍ വിഷ്ണു ഈ അമൃതം നിരയായി ഇരിക്കുന്ന ദേവന്മാര്‍ക്ക് വിളമ്പാന്‍ തുടങ്ങിയപ്പോള്‍ രാഹുവും ആ വരിയില്‍ കടന്നിരുന്നു. രാഹുവിന്‍റെ സാന്നിധ്യം കണ്ടറിഞ്ഞ സൂര്യനും ചന്ദ്രനും അക്കാര്യം മോഹിനിയോടു സൂചിപ്പിച്ചു. മോഹിനി രാഹുവിന് അമൃതം വിളമ്പാതെ അയാളുടെ കഴുത്ത് അമൃതം വിളമ്പുന്ന ചട്ടുകം കൊണ്ട് അറുത്തു മുറിച്ചു. അതോടെ എല്ലാര്‍ക്കും നിത്യജീവന്‍ നല്‍കുന്ന അമൃതം രാഹുവിന് മരണ മണി മുഴക്കി
അതേ പാലാഴി കടയുന്ന അവസരത്തില്‍ തന്നെ വാസുകി എന്ന സര്‍പ്പം കാളകൂടം എന്ന വിഷം തുപ്പിയപ്പോള്‍ അത് ഭൂമിയില്‍ വീണാല്‍ എല്ലാം ചുട്ടു ചാമ്പലായി തീരും എന്ന് കണ്ടറിഞ്ഞ ഭഗവാന്‍ ശിവന്‍ ആ വിഷം സ്വന്തം കൈവള്ളയില്‍ ഏന്തി മുഴുവന്‍ വായില്‍ കൊണ്ടു. ആ വിഷം ഈ പ്രപഞ്ചം മുഴുവന്‍ കുടികൊള്ളുന്ന സ്വന്തം ഉദരത്തില്‍ പ്രവേശിച്ചാല്‍ അത് വിനാശകരമാവുമോ എന്ന് പേടിച്ച് ഭഗവാന്‍ ആ വിഷം ഒരു കറുത്ത മറുകായി സ്വന്തം കണ്ഠത്തില്‍ ഉറപ്പിച്ചു. അവിടെ ആ കറുത്ത പാടു അവിടുത്തേയ്ക്ക് ഒരു ആഭരണമായി മാറി ഭഗവാന്‍ നീലകണ്ഠന്‍ എന്ന പേരും സ്വീകരിച്ചു. അങ്ങിനെ വിഷം ഭഗവാന് ഒരു ആഭരണം ആയി മാറി.

Wednesday, November 22, 2023

नाङ्गाराय न भस्मने

 



तुष्टे सति न लाभाय रुष्टे नाशाय नैव च। प्रज्वालितानि शष्पाणि नाङ्गाराय न भस्मने॥ समयोचितपद्यमालिका

tuṣṭe sati na lābhāya ruṣṭe nāśāya naiva ca| prajvālitāni śaṣpāṇi nāṅgārāya na bhasmane|| samayocitapadyamālikā

When some fellows are pleased no gain will come to anyone. Nor any damage would happen if they flare up in anger. Theyare like dry leaves burning. You will get neither charcoal nor ashes.

Saturday, September 23, 2023

personal capability and determination rather than weapons



विजेतव्या लङ्का चरणतरणीयो जलनिधिः
विपक्षः पौलस्त्यो रणभुवि सहायाश्च कपयः॥
तथाप्येको रामः सकलमजयद्राक्षसकुलं
क्रियासिद्धिः सत्त्वे वसति महतां नोपकरणे॥ ६४
समयोचितपद्यमालिका
vijetavyā laṅkā caraṇataraṇīyo jalanidhiḥ
vipakṣaḥ paulastyo raṇabhuvi sahāyāśca kapayaḥ||
tathāpyeko rāmaḥ sakalamajayadrākṣasakulaṁ
kriyāsiddhiḥ sattve vasati mahatāṁ nopakaraṇe|| 64
samayocitapadyamālikā
+++++++++++
A real hero relies first on his valour and inherent inner energy rather than the aids and resources he could muster externally .
The sloka below from samayochitapadyamalika describe a hero of such exemplary stature.. Sri Rama Himself..
The terrain to be defeated is the heavily protected Lanka
The ocean had to be crossed on foot
The leader of the enemy force appearing in the battlefilled is the redoubtable son of Pulustya.. Ravana himself
The people in his(Rama's ) own side to fight the battle are just monkeys
In spite of all this, Rama vanquished the entire clan of rakshasas almost single handedly
For a great man,the expected results of a mission .. and its successful implementation depends more on his personal capacity and determination rather than on weapons, resources and aids available exterrnally..
++++++++++++++
Yes, with a solid character backing a person solidly, success is almost his..
The lack of resources may not have much impact. But if there is no steely determination for making it great, no amount fo resources can really give success or retain such success..
We have seen too many Davids defeating Goliaths..
This is not to say that we should neglect resource mobilization..
But what is outside us is never really in our control.
So we have our limitations there..
But our head, hands and shoulders are our own..
Our character and knowledge are our own..
Why should we hesitate to use such faculties in the best way?
Regards
k v ananthanarayanan

Saturday, September 09, 2023

शास्त्रं सुचिन्तितमथो परिचिन्तनीयमाराधितोस्ऽपि नृपति परिसेवनीयः।



शास्त्रं सुचिन्तितमथो परिचिन्तनीयमाराधितोस्ऽपि नृपति परिसेवनीयः।
अङ्के धृतापि तरुणी परिरक्षणीया शास्त्रे नृपे च युवतौ च कुतो वशित्वम्॥ ४२
समयोचितपद्यमालिका
śāstraṁ sucintitamatho paricintanīyamārādhitos'pi nṛpati parisevanīyaḥ|
aṅke dhṛtāpi taruṇī parirakṣaṇīyā śāstre nṛpe ca yuvatau ca kuto vaśitvam|| 42
samayocitapadyamālikā
A quote from Samayochitapadyamalika.. a very popular compilaton of wise sayings..
We should not take things for granted.. Even when we feel very sure and secure and safe about the presence and utilitiy of certain things, many such things would be of use when we continue to be very alert and caring in matters concerning them..
Even if we have studied science throughly and threadbare, and we have applied a lot of thought on the subject, we have to think and learn continously..
Even if we are very loyal and utterly subservient to our king or the State, we have to renew our resolve and serve the king or state every day with visible enthusiam.
And if a girl loves me and she occupies my lap all the time, still I have to watch her.. Her attention can stray.. Others may cast their eyes on her and ever snatch her away forcibly. Whatever it may be, even the most devoted love can be lost, unless we watch and care and guard our love evey moment..
There is no chance of permanent attraction and comfortable possession of the knowledge of Science, the fovours of the King or the love of a woman..
These can be lost at any moment.. if one relaxes his vigil..
Regards
k v ananthanarayanan

Tuesday, February 18, 2020

we delude ourselves



असारे खलु संसारे सुखभ्रान्तिः शरीरिणाम्।
लालापानमिवाङ्गुष्ठे बालानाम् स्तन्यविभ्रमः॥
समयोचितपद्यमालिकायाम्॥
asāre khalu saṁsāre sukhabhrāntiḥ śarīriṇām|
lālāpānamivāṅguṣṭhe bālānām stanyavibhramaḥ||
samayocitapadyamālikāyām||


The human beings who possess these mortal bodies delude themselves that the world is full of comforts while actually the material world is full of absurdities and unfatomable uncertainties.
The delusion is something like the child who is supremely happy that he is drinking the breast milk of his mother, while he is sucking his thumb and fingers and drinking his own saliva..

The child picks up the habit of sucking his fingers because as he goes on sucking the saliva flows to the fingers and the child could taste and drink back a part of it..

We humans who are suckers too just think that there is a lot of pleasure in this world but the absurdity of it stares at us in capital letters.

Note
Sucker means a gullible or easily deceived person.

Sunday, February 16, 2020

blowing hot and cold



क्षणे तुष्टाः क्षणे रुष्टाः तुष्टाः रुष्टाः क्षणे क्षणे
अव्यवस्थितचित्तानां प्रसादोऽपि भयङ्करः॥
व्यवस्थितः प्रशान्तात्मा कुपितोऽप्यभयङ्करः।
अव्यवस्थितचित्तानां प्रसादोऽपि भयङ्करः॥
समयोचितपद्यमालिकायाम्॥
kṣaṇe tuṣṭāḥ kṣaṇe ruṣṭāḥ tuṣṭāḥ ruṣṭāḥ kṣaṇe kṣaṇe
avyavasthitacittānāṁ prasādo'pi bhayaṅkaraḥ||
vyavasthitaḥ praśāntātmā kupito'pyabhayaṅkaraḥ|
avyavasthitacittānāṁ prasādo'pi bhayaṅkaraḥ||
samayocitapadyamālikāyām||


People, be it rulers, bosses, spouses, family members, friends, neightbours, who are in a very happy and benevolent mood at one moment and could plunge to great anger and violence just within a short time, are to be handled with extreme caution..
Even the favourable mood of a person who can have sudden mood-swings, can mean great danger.

On the contrary, people who are calm and composed by nature, are not really dangerous even if they are extremely provoked and even if they seething with anger.
Again, the favourable mood of a person who is prone to unpredictable mood swing is indeed dangerous.

Yes, balance of behaviour, and some sort of predictabilty is necessary for the welfare of a person himself and for others too.

If a fellow behaves like a cow most of the time.. we can understand..
If he behaves like a poisonous snake all the time then too he can be handled with due dilgence..

But a fellow who can be a cow one moment and a venomours reptile the other moment can pose serious problems

Wednesday, February 12, 2020

glory of Ekadashi






एकादशस्थे गोविन्दे सर्वेऽप्येकादशे स्थिताः।
किं कुर्वन्ति ग्रहाः सर्वे शनिरङ्गारको गुरुः॥
समयोचितपद्यमालिकायाम्।

ekādaśasthe govinde sarve'pyekādaśe sthitāḥ|
kiṁ kurvanti grahāḥ sarve śaniraṅgārako guruḥ||
samayocitapadyamālikāyām|


On the Ekadashi day which is the day for Govinda,
the day where Govinda the Krishna stands with all happiness, all the planets are bound to give us the most favourable results
as if they are all stationed in the eleventh place in our Rasi Chakram.

All the planets, including Saturn, Jupiter and Mars.. Shani, Guru and Angaraka, can do nor harm when Govinda is present in his Ekadashi day..

Ekadashi is the eleventh day in the waxing and waning phases of the moon.. and occurs two times a month.. The day is considered as blessed and belonging to Krishna..

Ekadasa can mean favourable disposition..
If Govinda is kind to us and is ready to bless us, other planets and Fate itself has to obey Him and come to our help..

It is the unanimous view of Indian Astrology that when a planet is placed in the eleventh place in the Rasi Chakram.. from Ascendent Lagna or even from moon, that planet would do only good for the subject.



ഏകാദശസ്ഥേ ഗോവിന്ദേ സര്‍വ്വേഽപ്യേകാദശേ സ്ഥിതാഃ।
കിം കുര്‍വ്വന്തി ഗ്രഹാഃ സര്‍വ്വേ ശനിരങ്ഗാരകോ ഗുരുഃ॥
സമയോചിതപദ്യമാലികായാം।

ഗോവിന്ദനായ ഭഗവാന്‍ കൃഷ്ണന്‍റെ സുദിനമാണ് ഏകാദശി. അന്നേ ദിവസം ഭഗവാന്‍ സന്തോഷത്തോടെ നമ്മെ അനുഗ്രഹിക്കുമ്പോള്‍ എല്ലാ ഗ്രഹങ്ങളും നമുക്ക് തീര്‍ച്ചയായും അനുകൂലങ്ങളായ ഫലങ്ങള്‍ തന്നെ തരും. ആ സമയത്ത് ആ ഗ്രഹങ്ങലെല്ലാം ഒരല്ലളുടെ രാശിചക്രത്തില്‍ പതിനൊന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പോലെ .. 

ശനിയും ഗുരുവും ചൊവ്വയും അടക്കം ഒരു ഗ്രഹവും ഭഗവാന്‍ ഏകാദശിയില്‍ കുടികൊള്ളുമ്പോള്‍ നമുക്ക് ദോഷം ചെയ്യാന്‍ ശക്തരാവില്ല . (ഏകാദശി ദിവസം ഭഗവാനെ ഭജിച്ചു നോമ്പ് നോല്‍ക്കുന്നവനെ ബാധിക്കാന്‍ ഒരു ഗ്രഹത്തിനും സാധ്യമല്ല എന്നര്‍ത്ഥം )


കൃഷ്ണ പക്ഷത്തിലെയും ശുക്ല പക്ഷത്തിലെയും പതിനൊന്നാമത്തെ തിഥി അല്ലെങ്കില്‍ ദിവസമാണ് ഏകാദശി. ആ ദിവസം ഭഗവാന്‍ കൃഷ്ണനാല്‍ അനുഗ്രഹിക്കപ്പെട്ടതാണെന്ന് ശാസ്ത്രം പറയുന്നു.

“ഏകാദശ” എന്ന വാക്കിനു അനുകൂലമായ ഭാവത്തോടെ ഇരിക്കുന്നവന്‍ എന്നും അര്‍ത്ഥം ഉണ്ട്. അതായത്, ഭഗവാന്‍ നമുക്ക് അനുകൂലത്തോടെ വര്‍ത്തിക്കുമ്പോള്‍, അദ്ദേഹം തന്നെ നമ്മെ അനുഗ്രഹിക്കാന്‍ തയാറായി നില്‍ക്കുമ്പോള്‍, വിധിയും, മറ്റു ഗ്രഹങ്ങളും അദ്ദേഹത്തെ അനുസരിക്കുക തന്നെ വേണമല്ലോ 

ഭാരതീയ ജ്യോതിഷത്തില്‍ ശങ്കക്ക് ഇടമില്ലാതെ പറയുന്നുണ്ട്. ഗ്രഹങ്ങള്‍ രാശിചക്രത്തിലെ പതിനൊന്നാം സ്ഥാനത്ത് ചരിക്കുമ്പോള്‍ നന്മ മാത്രമേ ചെയ്യുകയുള്ളൂ എന്ന്

posing as scholar...



यत्र विद्वज्जनो नास्ति श्लाघ्यस्तत्राल्पधीरपि।
निरस्तपादपे देशे एरण्डोऽपि द्रुमायते॥
समयोचितपद्यमालिकायाम्।
yatra vidvajjano nāsti ślāghyastatrālpadhīrapi|
nirastapādape deśe eraṇḍo'pi drumāyate||
samayocitapadyamālikāyām|


In a locality where there are no learned people, even half-witted idiots too may be praised.
In a place where there are no big and tall trees, even the Castor shrub will gain popularity as a tree..

यत्र where
विद्वत् जनः group of learned men
न अस्ति not present
तत्र there
अल्पधीः person of little intellect, nitwit,
अपि also
श्लाघ्यः भवति. become worthy of praise
निरस्तपादपे without any trees
देशे country
एरण्डः castor shrub.. ആവണക്ക്
अपि द्रुमायते. even that becomes a tree.

Tuesday, February 11, 2020

show of greatness of the evil fellow..



दुर्जनस्य विशिष्टत्त्वं परोपद्रवकारणम्।
  उपोषितस्य व्याघ्रस्य पारणं पशुमारणम्॥ 
समयोचितपद्यमालिकायाम्। 

durjanasya viśiṣṭattvaṁ paropadravakāraṇam| 
upoṣitasya vyāghrasya pāraṇaṁ paśumāraṇam|| 
samayocitapadyamālikāyām| 


Even the most praised and apparently pious actions of the evil fellows would result in trouble for others who are meek and helpless 
If a tiger observes a day of fast even as a pious act, such fasting will end up with paaranam.. the ending of the fast which would mean killing of many meek animals like the deer or wild cattle.. 
In fact, the tiger would get hungrier by the fast and would kill more animals of prey..
We see that phenomenon in great abundance in our society. Some leaders who pose as pious and generous but are actually selfish to the core instigate people to create strife in the society citing causes which are apparently for public benefit.. However, many such agitatations fetch only death and martyrdom to the poor follower. 

ദുര്‍ജ്ജനസ്യ വിശിഷ്ടത്ത്വം പരോപദ്രവകാരണം। 
ഉപോഷിതസ്യ വ്യാഘ്രസ്യ പാരണം പശുമാരണം॥ 
സമയോചിതപദ്യമാലികായാം। 



ഒരു ദുഷ്ടന്‍ അയാളുടെ മഹത്ത്വം വിളിച്ചറിയിക്കുവാന്‍ വേണ്ടി പുണ്യകര്‍മ്മങ്ങള്‍ എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍പ്പോലും അതിന്റെ ഫലം സാധുക്കളായ മറ്റുള്ളവര്‍ക്ക് ഉപദ്രവവും നാശവും സംഭവിക്കുക എന്നത് മാത്രമായിരിക്കും 

ഒരു കടുവ കുളിച്ചു കുറിയിട്ട് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിലും വ്രതം അവസാനിപ്പിക്കുന്ന പാരണസദ്യക്ക് കൊല്ലപ്പെടുന്നത് കൂടുതല്‍ മൃഗങ്ങളായിരിക്കില്ലേ ?

യഥാര്‍ത്ഥത്തില്‍ വ്രതത്തിനു വേണ്ടി പട്ടിണി കിടക്കുന്ന കടുവയ്ക്ക് വിശപ്പ് കൂടുതലാവും. അപ്പോള്‍ കൂടുതല്‍ മൃഗങ്ങള്‍ രക്തസാക്ഷികള്‍ ആവും 

സഹജീവികളോട് സ്നേഹവും സമൂഹത്തോട് അര്‍പ്പണബോധവും ഇല്ലാത്ത സ്വാര്‍ഥത മാത്രം കൈമുതലായിട്ടുള്ള നേതാക്കള്‍ ചമയുന്ന ചിലര്‍ പാവം ജനങ്ങളെ പോതുനന്മക്കുവേണ്ടി എന്ന് വരുത്തിതീരത്ത് കലാപങ്ങളിലും മറ്റും വലിച്ചിഴച്ചു കൊലക്ക് കൊടുക്കുന്നത് നാം എന്നും കാണുന്നതല്ലേ ? 

Monday, February 10, 2020

the distinctive feature of a human being..




आहारनिद्राभयमैथुनानि समानमेतत्पशुभिर्नराणाम्।
एको विवेको ह्यधिको मनुष्ये तेनैव हीनः पशुभिः समानः॥
समयोचितपद्यमालिकायाम्॥
āhāranidrābhayamaithunāni samānametatpaśubhirnarāṇām|
eko viveko hyadhiko manuṣye tenaiva hīnaḥ paśubhiḥ samānaḥ||
samayocitapadyamālikāyām||


Hunger, and desire to eat
Tendency to sleep
instinct to be afraid of dangers to life
Capacity to copulate

These qualities are shared equally by humans and beasts
Animals more or less share with us such traits

But the capacity to act with discretion and thoughtful care is an
additional quality that is found in human beings only.
If that quality is not shown in action by the human being or if a he does not have that quality, then there is no difference between a human being  and the beast..

ആഹാരനിദ്രാ ഭയമൈഥുനാനി സമാനമേതത്   പശുഭിര്‍നരാണാം।
ഏകോ വിവേകോ ഹ്യധികോ മനുഷ്യേ തേനൈവ ഹീനഃ പശുഭിഃ സമാനഃ॥
സമയോചിതപദ്യമാലികായാം॥


വിശപ്പ്, ആഹാരത്തോടുള്ള 
ഇഷടം
ഉറങ്ങാനുള്ള ആഗ്രഹം, ഉറക്കം 
ജീവനു വെല്ലുവിളികള്‍ നേരിടുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന പേടി
ഇണചേരാനുള്ള ആസക്തി 

ഈ സ്വഭാവങ്ങളും  താല്‍പര്യങ്ങളും മിക്കവാറും മനുഷ്യര്‍ക്ക്‌ ഉള്ളപോലെ മൃഗങ്ങള്‍ക്കും ഉണ്ട് 

ഒരു കാര്യത്തിന്റെ  നല്ലതും ചീത്തയും ആയ എല്ലാ വശങ്ങളും  അപഗ്രഥിച്ച് തീരുമാനം എടുക്കാനുള്ള വിവേകം മനുഷ്യന് മാത്രമേ ഉള്ളു.
ആ വിവേകം പ്രകടിപ്പിക്കാത്ത മനുഷ്യന്‍  ഒരു മൃഗത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തനാവില്ല


spend less than you earn





इदमेव हि पाण्डित्यं चातुर्यमिदमेव हि।
इदमेव सुबुद्धित्वं आयादल्पतरो व्ययः॥
समयोचितपद्यमालिकायाम्॥

idameva hi pāṇḍityaṁ cāturyamidameva hi|
idameva subuddhitvaṁ āyādalpataro vyayaḥ||
samayocitapadyamālikāyām||

An advice from Samayochitapadyamalika 
Meaning...
This is the ultimate in your knowledge and scholarship
This is the ultimate in your efficiency
This is the ultimate piece of intelligence in yu
That is, you must keep your income at a level higher than your expenditure..
( If this is not possible, all knowledge, efficiency and intelligence will be of no use.)



However, in a society we cry hoarse over slowdown in money supply, and lack of growth in economy and where people want to hike up the money circulation at any cost by giving loans, taking loans and even deficit budgeting, it is doubtful whether the old dictum that one should live within his mean would hold good any more..

ഇദമേവ ഹി പാണ്ഡിത്യം ചാതുര്യമിദമേവ ഹി।
ഇദമേവ സുബുദ്ധിത്വം ആയാദല്‍പ്പതരോ വ്യയഃ॥
സമയോചിതപദ്യമാലികായാം॥

സമയോചിത പദ്യമാലികയില്‍ നിന്നുള്ള ഒരു പാഠം


ഒരാള്‍ തനിക്ക് ഉള്ള വരുമാനത്തേക്കാള്‍ കുറഞ്ഞ നിലയില്‍ മാത്രമായിരിക്കണം തന്‍റെ ചിലവുകള്‍ ചിട്ടപ്പെടുത്തേണ്ടത്‌ 
ഇതാണ് അയാളുടെ ശരിയായ അറിവിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും അളവുകോല്‍ 
ഇതാണ് അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമേറിയ കൌശലം 
ഇതാണ് അയാളുടെ വിവേകത്തിന്‍റെ ലക്ഷണം 

വരവിനേക്കാള്‍ ചെലവ് കൂടിയാല്‍ പിന്നെ അറിവും കഴിവും എല്ലാം ഉപയോഗശൂന്യം ആവും 
ജീവിതം കട്ടപ്പൊകയാവും

ഒരു മലയാളം ചൊല്ലു പഴമക്കാരില്‍ നിന്ന് കേട്ടിട്ടുണ്ട് 

വരവുചിലവറിയാതെ മാടമ്പി തുള്ളിയാല്‍ 
ഇരവുപകലറിയാതെ പഷ്ണി കിടക്കണം 

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും വിപണിയില്‍ കറന്‍സിയുടെ ലഭ്യത ഏതുവിധത്തിലും ഉറപ്പുവരുത്തണമെന്ന സാമ്പത്തിക സിദ്ധാന്തങ്ങളെ ക്കുറിച്ചും പിന്നെ ഏതു വിധേനയും കടം എടുക്കുക, ഏതു വിധേനയും കടം കൊടുക്കുക എന്നീ കാര്യങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും എല്ലാവരും വാചാലരാവുന്ന ഇന്നത്തെ സമൂഹത്തില്‍ ഈ ഉപദേശത്തിനു പ്രസക്തി ഉണ്ടോ എന്നറിയില്ല.